ആ ശശിയല്ല ഈ ശശി ! കപൂർ തരൂരായി... ശശി തരൂരിന് അനുശോചന പ്രവാഹം

ബോളിവുഡ് വെറ്ററൻ ശശി കപൂറിന്‍റെ നിര്യാണത്തെ തുടർന്ന് ശശിതരൂർ എംപിയുടെ ഓഫീസിൽ അനുശോചന പ്രവാഹം. തരൂർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമല്ലെങ്കിൽ അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പിന്നീട് ശശികപൂറിന് അനുശോചനം അറിയിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ശരീരത്തിന്‍റെ ഒരു ഭാഗംനഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനുശോചനത്തിൽ തരൂർ പറയുന്നു.

അറുപതുകളിലെ യുവാക്കളുടെ ഹരമായിരുന്ന ശശികപൂർ തിങ്കളാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മാധ്യമപ്രവർത്തകർക്കും അബദ്ധം പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. താൻ ഗുരുതരാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് മാധ്യമപ്രവർത്തകരുടേതായ രണ്ടു ഫോൺ വിളികൾ എത്തി. തന്‍റെ ഓഫീസിലേക്കാണ് വിളച്ചന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.