' മമ്മൂട്ടിയുടെ നെഞ്ചില്‍ തല ചേര്‍ത്തു വെയ്ക്കണം'; സ്വര്‍ഗത്തില്‍ പോയതു പോലെയുണ്ടാവും: ശോഭ ഡേ

തനിക്ക് ഒരിക്കല്‍കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ മമ്മൂട്ടിയാവാനാണ് ആഗ്രഹിക്കുന്നതെന്ന് എഴുത്തുകാരി ശോഭാ ഡെ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്വാതി നാഗരാജിനോട് സംസാരിക്കുകയായിരുന്നു ശോഭാ.

എന്ത് കൊണ്ടാണ് മമ്മൂട്ടിയെന്ന ചോദ്യത്തോട് താനദ്ദേഹത്തെ അത്രമേല്‍ ആരാധിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി. പഴയ സിനിമയിലാണ് മമ്മൂട്ടിയെ കണ്ടത്. അന്ന് തന്നെ അദ്ദേഹത്തെ വളരെയേറെ ഇഷ്ടമായി. ഞാന്‍ എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമായിരിക്കുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിച്ചിട്ടുണ്ട്.

ബോളിവുഡിലെയോ ഹോളിവുഡിലെയോ വേറൊരു നടനും പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടമില്ല. പിന്നെ ശബ്ദവും കണ്ണുകളിലെ കരുണയും മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും ശോഭാ ഡേ പറഞ്ഞു.

എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരത്തേക്ക് എങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തലചേര്‍ത്തുവെയ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരമാണെങ്കിലും മതി. സ്വര്‍ഗത്തില്‍ പോയതുപോലെയുണ്ടാവും ഞാന്‍ എന്റെ കുറ്റസമ്മതം നടത്തികഴിഞ്ഞു, ശോഭാ ഡേ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ