‘ശുദ്ധിയും നിയന്ത്രണവും’ എന്ന പേരിൽ പെൺകുട്ടികളുടെ ശരീരത്തിൽ മുറിവേൽപ്പിക്കൽ; ഇന്തോനേഷ്യയിൽ പകുതിയിലേറെ സ്ത്രീകൾ FGM-ന് വിധേയരെന്ന് യുനിസെഫ്