ആരും അയാളെ കുറിച്ച് അധികമൊന്നും പുകഴ്ത്തി പറയാറില്ല, പക്ഷെ അയാൾ വന്നതിൽ പിന്നെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി അധികമൊന്നും ഓസ്ട്രേലിയ താലോലിച്ചിട്ടില്ല

Lal Krishna M S

ഓസ്ട്രേലിയൻ ടീമിൻറെ തലവേദനയെന്നു വിളിക്കേണ്ട കളിക്കാരനാണ് ചേതേശ്വർ പൂജാര. നമുക്ക് കൗതുകമായി തോന്നാം.. ഒരു സുപ്രധാന മൈൽസ്റ്റോൺ അത്ര വാഴ്ത്തിപ്പാടലുകളില്ലാതെ മറികടന്നു.2 4* ടെസ്റ്റുകളിൽ നിന്നും 50.82 എന്ന മനോഹര ശരാശരിയിൽ 2033* റൺസുകളാണ് പുജാര ഇതുവരെ ഓസീസിനെതിരേ നേടിയത്.

സമകാലിക ബാറ്റർമാരിൽ അത്രതന്നെ ടെസ്റ്റിൽ 46 ശരാശരിയും 1852* റൺസും നേടിയ വിരാടും 29 ടെസ്റ്റ് കളിച്ച സാക്ഷാൽ ജോ റൂട്ടും പുജാരയുടെ പുറകിലാണുള്ളത് ബാക്കി ഒരാളും അയലത്തുപോലുമില്ല.

ഇന്ത്യക്കാരിൽ അയാൾക്ക് മുന്നിൽ രാഹുൽ ദ്രാവിഡും ലക്ഷ്മണും സച്ചിനും മാത്രമേയുള്ളൂ. 39 മാത്രം ശരാശരിയുള്ള ദ്രാവിഡിനെ മറികടക്കാൻ 132 റൺസാണ് പുജാരയ്ക്കാവശ്യം. പുജാര വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം വിരമിച്ചാലും അയാളെ നമ്മൾ ലെജൻഡ് ക്യാറ്റഗറിയിൽ വച്ചു തന്നെ ചർച്ച ചെയ്യണം. കാരണം അയാളുടെ കാലഘട്ടത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്ട്രേലിയക്കാർ വേണ്ടപോലെ താലോലിച്ചിട്ടില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല