ഇന്ത്യൻ മാനേജ്മെന്റിൽ ഉള്ളത് ജോക്കറുമാരുടെ കൂട്ടം, ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ കൊച്ചുകുട്ടികൾ പോലും കാണിക്കില്ല; സംഭവം ഇങ്ങനെ

നാഗ്പൂരിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ ഇന്ത്യൻ തീരുമാനത്തിന് എതിരെ വിമർശനം ശക്തം . ശ്രേയസ് അയ്യരും ഋഷഭ് പന്തും തിരഞ്ഞെടുപ്പിന് ലഭ്യമല്ലാത്തതിനാൽ, ആതിഥേയർ ഗില്ലിനെ മധ്യനിരയിൽ പരീക്ഷിക്കുമോ അതോ സൂര്യകുമാർ യാദവിന് ടെസ്റ്റ് അരങ്ങേറ്റം നൽകുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു.

എന്നാൽ സൂര്യകുമാർ യാദവിനെ തന്നെ ടീമിൽ മതിയെന്ന് മാനേജ്‌മന്റ് തീരുമാനിക്കുക ആയിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ വിമർശനം കേൾക്കുന്നത്. സമീപകാലത്ത് മൂന്ന് ഫോര്മാറ്റിലും മികച്ച റെക്കോർഡുള്ള ഗില്ലിനെ എന്റിന് ഒഴിവാക്കി എന്നതാണ് ആരാധകരുടെ ചോദ്യം.

മാനേജ്മെന്റിൽ ഇരിക്കുന്നത് ജോക്കറുമാർ ആണെന്നും ബുദ്ധി ഉള്ളവർ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ കാണിക്കില്ല എന്നും ആരാധകർ പറയുന്നു. എന്തായാലും സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് വഴി പന്തിന് പകരം ഒരു അറ്റാക്കിങ് ഓപ്ഷൻ തന്നെയാണ് ഇന്ത്യൻ മാനേജ്‌മന്റ് ഉദേശിച്ചത് എന്നത് വ്യക്തമാണ്,

സൂര്യകുമാർ ടി20 താരം ആണെന്നും മറ്റ് ഫോർമാറ്റിൽ വലിയ ഗുണം ഇല്ലെന്നുമാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ