‘കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നില്‍വെച്ചു വേണ്ടേ മുഖ്യമന്ത്രി സംസാരിക്കാന്‍’; മുഖ്യമന്ത്രിയോട് മതം വ്യാഖ്യാനിക്കാതെ ഭരണം നടത്താന്‍ കാന്തപുരം വിഭാഗങ്ങള്‍; സത്രീകള്‍ക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും വിശദീകരണം