മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവില്ല; നിലപാടില്‍ ഉറച്ച് ശ്രീലങ്ക

ടി20 ലോക കപ്പില്‍ വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്നുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാകില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വര്‍ഷം ആദ്യം വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഈ പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടെതില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് പറഞ്ഞിരുന്നു. ലോക കപ്പിലും ഇതേ നിലപാട് പിന്തുടരനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം.

ഏറെ നാളായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച് പോകുന്ന നിലപാടാണ് ഇത്. ഇപ്പോഴും അത് തന്നെ പിന്തുടരാനാണ് തീരുമാനം. ലോക കപ്പിന് ശേഷവും ഇത് തന്നെയാവും നിലപാട്, ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

ടി20 ലോക കപ്പില്‍ ശ്രീലങ്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് എതിരെ ജയം പിടിക്കാന്‍ ലങ്കയ്ക്കായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 5 വിക്കറ്റ് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്.

Latest Stories

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ