ഇന്ത്യൻ താരത്തോട് സംസാരിക്കാനുള്ള അധികാരം ഇപ്പോൾ വി.വി.എസ് ലക്ഷ്മണ് മാത്രം, സെലക്ഷൻ കമ്മിറ്റിക്ക് പോലും കൃത്യമായ വിവരങ്ങൾ ഇല്ല; സൂപ്പർ താരത്തിന്റെ കാര്യത്തിൽ ബി.സി.സി.ഐയുടെ അതിബുദ്ധി ഇങ്ങനെ; ഇതുകൊണ്ട് എന്താണ് ഉദ്ദ്യേശിക്കുന്നത്

ജസ്പ്രീത് ബുംറയുടെ മുതുകിലെ ശസ്ത്രക്രിയ നടന്നത് ന്യൂസിലൻഡിലാണ്, എന്നാൽ അദ്ദേഹത്തിന്റെ ശാസ്ത്രക്രീയ വിജയമായോ എന്നതിനെക്കുറിച്ചും താരത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും മുൻ ഇന്ത്യൻ ഇതിഹാസ താരവും എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണിന് മാത്രമേ അറിയൂ.

ഇന്ത്യൻ എക്സ്പ്രസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ബുംറയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ബിസിസിഐ ലക്ഷ്മണിനെ ഏക പ്രതിനിധിയായി നിയോഗിച്ചു, പരിക്കിനെക്കുറിച്ചും തുടർന്നുള്ള ശസ്ത്രക്രിയയെക്കുറിച്ചും സെലക്ടർമാർക്ക് പോലും വ്യക്തമായ ധാരണയില്ല.

ഒരു ബിസിസിഐ ഉറവിടം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നത് ഇങ്ങനെ :

“ബിസിസിഐയിൽ പലർക്കും അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് അറിയില്ല. അദ്ദേഹത്തോടും ഫിസിയോകളോടും സംസാരിക്കാൻ വിവിഎസ് ലക്ഷ്മണിനെ (എൻസിഎ ഡയറക്ടർ) മാത്രമേ നിയോഗിച്ചിട്ടുള്ളൂ. ബുംറയുടെ പരിക്കിനെക്കുറിച്ചും പുനരധിവാസത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും സെക്ഷൻ കമ്മിറ്റിയെ അറിയിക്കുക ലക്ഷ്മൺ ആയിരിക്കും.”

Latest Stories

'മോനെ കോഹ്ലി, ആ താരം കാത്തിരുന്നത് വെച്ച് നോക്കിയാൽ നിന്റെ കാത്തിരിപ്പ് അതിന്റെ ഏഴയലത്ത് പോലും വരില്ല': വിരേന്ദർ സെവാഗ്

IPL 2025: വിരാട് കോഹ്ലി നിരപരാധിയാണ്, ഇങ്ങനെ ഒരു അപകടം ഉണ്ടായെന്ന് അവൻ അറിഞ്ഞിരുന്നില്ല: അതുൽ വാസൻ

IPL 2025: അവന്മാരുടെ ഈ പ്രവർത്തിക്ക് ഞാൻ എതിരാണ്, ഒരു കപ്പ് അടിച്ചതിന് ഇമ്മാതിരി പരിപാടി ഇനി മേലാൽ കാണിക്കരുത്: ഗൗതം ഗംഭീർ

കുട്ടികള്‍ വേണ്ട, ജപ്പാനില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്; ആനുകൂല്യങ്ങളിലും സൗജന്യങ്ങളിലും വീഴാതെ യുവാക്കള്‍

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ല; രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ദേശീയപതാകയാണെന്ന് മന്ത്രി പി പ്രസാദ്

വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല; ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണില്‍ അംഗീകരിക്കപ്പെടില്ലെന്ന് വി ശിവന്‍കുട്ടി

നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

'നിലമ്പൂരിലേത് അനാവശ്യ തിരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചവർ വീണ്ടും മത്സരിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; കരാറുകാരുടെ വീഴ്ചയാണെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍