നാഷണൽ ഡിഫന്‍സ് അക്കാദമിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പീഡനം

നാഷണൽ ഡിഫന്‍സ് അക്കാദമി സന്ദര്‍ശിക്കാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൂനെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്‌ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം 24ന് സൈനിക സ്‌കൂളില്‍ നിന്ന് അക്കാദമി സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അക്കാദമിയുടെ ഹബീബുള്ള ഹാളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച സിനിമ കാണാനെത്തിയപ്പോഴായിരുന്നു പീഡനം. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഡിറ്റോറിയത്തിന്റെ ചാര്‍ജുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് രണ്ട് ജോലിക്കാരെയും സ്‌കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തിന്‍ പ്രഥമ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് അക്കാദമി അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ മടിക്കുന്നുവെന്നും ശരിയായ രീതിയിലുള്ള അന്വേഷണമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അന്വേഷിച്ച കോടതി വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു