നന്മ പ്രോപ്പര്‍ട്ടീസിന്റെ വണ്‍ കൊച്ചി പദ്ധതിക്ക് വൈറ്റിലയില്‍ തുടക്കമായി കോംപാക്ട്+ പ്രീമീയം അപ്പാര്‍ട്ട്മെന്റുകള്‍

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നൂതനമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നന്മ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ വണ്‍ കൊച്ചി പദ്ധതിക്ക് തുടക്കമായി. കൊച്ചിയിലെ വൈറ്റിലയില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഒന്നും രണ്ടും കിടക്ക മുറികളുടെ അപ്പാര്‍ട്ടു്‌മെന്റുകളാണ് ഉണ്ടാവുക. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോംമ്പാക്ട്+പ്രീമീയം എന്ന ശ്രേണി അവതരിപ്പിക്കുന്നുവെന്നതാണ് വണ്‍ കൊച്ചി പദ്ധതിയുടെ പ്രധാന സവിശേഷത. വ്യവസായ-ബിസിനസ്സ് മേഖലയില്‍ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രൂപ്പ് മീരാന്‍ കമ്പനികളുടെ ഭാഗമാണ് നന്മ പ്രോപ്പര്‍ട്ടീസ്.

വണ്‍കൊച്ചി പദ്ധതിക്ക് മുമ്പ് 19 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച നന്മ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പരിണിത പ്രജ്ഞരായ നിര്‍മാതാക്കളാണ്. വണ്‍ കൊച്ചി പദ്ധതിയില്‍ 452 ഒരു ബെഡ് റൂം അപാര്‍ട്ടുമെന്റുകളും അത്ര തന്നെ രണ്ട് ബെഡ് റൂം അപാര്‍ട്ടുമെന്റുകളുമാണ് ഉണ്ടാവുക.

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമെന്നു കണക്കാക്കപ്പെടുന്ന വൈറ്റിലയില്‍ സ്ഥാപിതമാവുന്ന വണ്‍ കൊച്ചി അപാര്‍ട്ടുമെന്റുകള്‍ വൈറ്റില മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് ബസ് സ്റ്റേഷന്‍, വാട്ടര്‍ മെട്രോ എന്നിവയില്‍ നിന്നും വിളിപ്പാട് അകലെ മാത്രമാണ്.

‘പ്രധാനമായും ആദ്യമായി വീട് വാങ്ങുന്ന തലമുറയെയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ബഡ്ജറ്റിന്റെ പരിധിയില്‍ ഒതുങ്ങുന്ന കോംമ്പാക്ടായ, അതേ സമയം ഏറ്റവും ഉയര്‍ ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു പണി കഴിപ്പിച്ചതുമായ അപാര്‍ട്ടുമെന്റുകള്‍ എന്ന സവിശേഷത വണ്‍ കൊച്ചി ഉറപ്പ് വരുത്തുന്നു. നന്മ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

20 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് ഇതിനകം കൈമാറിയ നന്മ പ്രോപ്പര്‍ട്ടീസ് തിരുവനന്തപരും, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും പദ്ധതികള്‍ ആരംഭിക്കുന്നതാണ്.

പദ്ധതിയുടെ സ്ഥലം, കണക്ടിവിറ്റി, നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം, ഉചിതമായ വില, നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം എന്നിവ വകൊച്ചി പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്ക് ലഭിക്കുന്ന അസുലഭാവസരങ്ങള്‍ ആയിരിക്കുമെന്നു നന്മ പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്ടര്‍ അഷീന്‍ പാണക്കാട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുന്ന പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയുടെ നാഴികക്കല്ലുകള്‍ക്കനുസൃതമായി അപാര്‍ട്ടുമെന്റുകളുടെ വിലയിലും മാറ്റം വരുതാണെന്നും അദ്ദേഹം പറഞ്ഞു.

ചുറ്റിലും പച്ചപ്പില്‍ മുങ്ങിനില്‍ക്കുന്ന സ്വകാര്യ ദ്വീപില്‍ സ്ഥാപിതമാവുന്ന വകൊച്ചി പദ്ധതിയുടെ മറ്റൊരു സവിശേഷത വിശാലമായ വാക്ക്‌വേ-യുടെ സാന്നിദ്ധ്യമാണ്.

നന്മയുടെ മേന്മകള്‍:

:ഇതുവരെ 19 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി

: കോംമ്പാക്ട്+പ്രീമീയം ശ്രേണിയില്‍ 452 വ ബെഡ്‌റൂം, അത്ര ത െരണ്ട് ബെഡ്‌റൂം അപാര്‍’്‌മെന്റുകളും

:നഗരഹൃദയമായ വൈറ്റിലയിലെ വകൊച്ചിയില്‍ നിും മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് ബസ് സ്റ്റേഷന്‍, വാ’ര്‍ മെട്രോ എിവ വിളിപ്പാടകലെ
:
ചുറ്റിലും ഹരിതാഭ നിറഞ്ഞ സ്വന്തമായ വാക്ക്‌വേയുള്ള സ്വകാര്യ ദ്വീപിലാണ് വകൊച്ചി

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍