അവാർഡ് ആഘോഷിക്കാൻ സമ്മതിക്കില്ല, പി.എസ്.ജി സൂപ്പർതാരത്തിന് പണി; സംഭവം ഇങ്ങനെ

ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ തിങ്കളാഴ്ച പാരീസ് സെന്റ് ജെർമെയ്ൻ ഫുൾ ബാക്ക് അച്രഫ് ഹക്കിമിയുടെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി കേസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 25 ന് പാരീസ് നഗരപ്രാന്തത്തിലുള്ള ഹകീമി അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ ബലാത്സംഗം ചെയ്തതായി 24 കാരിയായ ഒരു പെൺകുട്ടി ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്. പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ഖത്തറിൽ നടന്ന ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ മൊറോക്കോ ടീമിന്റെ ഭാഗമായിരുന്നു ഹക്കിമി.
പാരീസിൽ നടന്ന ഫിഫ ബെസ്റ്റ് അവാർഡ് ദാന ചടങ്ങിൽ തിങ്കളാഴ്ച അദ്ദേഹം പങ്കെടുത്തിരുന്നു, അവിടെ ഈ വർഷത്തെ ഫിഫ്പ്രോ പുരുഷ ലോക ടീമിൽ ഇടം നേടി.

Latest Stories

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ