ആ പിഴവാണ് ലോക കപ്പ് ഇന്ത്യയ്ക്ക് നഷ്ടമാക്കിയത്; തുറന്നടിച്ച് യുവരാജ് സിംഗ്

2019 ലോക കപ്പ് തോല്‍വിയുടെ പ്രധാന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. നാലാം നമ്പറിലെ മാറി മാറിയുള്ള പരീക്ഷണങ്ങളാണ് തോല്‍വിക്ക് കാരണമായതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി.

‘2011ല്‍ ഇന്ത്യ ലോക കപ്പ് നേടുമ്പോള്‍ ഒരോ ബാറ്റിംഗ് പൊസിഷനിലും കൃത്യമായ ബാറ്റ്സ്മാന്‍മാരുണ്ടായിരുന്നു. 2019ലെ ലോക കപ്പില്‍ ഇന്ത്യക്ക് കൃത്യമായ പദ്ധതികളില്ലായിരുന്നുവെന്നാണ് കരുതുന്നത്.’

‘അഞ്ച് ആറ് മത്സരങ്ങളില്‍ വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തു. പിന്നീട് അവനെ മാറ്റി റിഷഭ് പന്തിനെ കൊണ്ടുവന്നു. നാല് ഏകദിനം മാത്രമാണ് അവന്‍ കളിച്ചിട്ടുള്ളത്. 2003ലെ ലോക കപ്പ് കളിക്കുമ്പോള്‍ എനിക്കും മുഹമ്മദ് കൈഫിനും ദിനേഷ് മോംഗിയക്കുമെല്ലാം 50ലധികം മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ടായിരുന്നു’ യുവരാജ് പറഞ്ഞു.

2021 ലെ ടി20 ലോക കപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണവും യുവരാജ് വിലയിരുത്തി. ‘നമ്മുടെ മധ്യനിര താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഉയര്‍ന്ന പ്രകടനം നടത്തുമ്പോഴും ടി20 ലോക കപ്പില്‍ അത് ചെയ്യാനായില്ല’ യുവരാജ് പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ