എന്തിനാണ് സച്ചിൻ പാജി ഇത്രയും പേടിക്കുന്നത്, എടാ നമ്മുടെ ജീവൻ; പേടിച്ചവർക്ക് അയാൾ ആത്മവിശ്വാസം നൽകി

ഇന്ത്യയുടെ ക്രിക്കറ്റ് ചരിതത്തിലെ ഏറ്റവും മോശം പ്രകടനം പിറന്നത് 2007 ലോകകപ്പിൽ ആയിരുന്നു. ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷം വസതികൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നതോടെ കളിക്കാർ പരിഭ്രാന്തരായി. അപ്പോൾ സച്ചിന് മുനാഫ് പട്ടേലിനോട് പേടിയുണ്ടോ എന്ന് ചോദിച്ചിരുന്നു.

എന്നാൽ മുനാഫ് പട്ടേൽ മറുപടി നൽകിയിരുന്നു, “പാജി, ജഹാൻ മെയിൻ രേഹ്താ ഹൂൻ, ഉദർ അത് ഹസാർ ലോഗ് ഹായ് ഔർ ആത് ഹസാർ ലോഗ് മേരേ സെക്യൂരിറ്റി ഹേ!” (ഞാൻ താമസിക്കുന്നിടത്ത് 8000 പേരുണ്ട്, അവരെല്ലാം എന്റെ വീടും അവൈഡ് ഉള്ളവരെയും കാത്തുകൊള്ളും ).

മുനാഫ് പട്ടേലിന്റെ വാക്കുകൾ ഡ്രസ്സിംഗ് റൂമിലെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചതായി പിന്നീട് റിപോർട്ടുകൾ വന്നു , കൂടാതെ എല്ലാ കളിക്കാരും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുമെന്നും എന്ത് വന്നാലും നേരിടുമെന്നും പറഞ്ഞത് മുനാഫ് കൊടുത്ത ആ കൂൾ മൈൻഡ് കാരണമാണ്.

അത്രയും പ്രതിസന്ധിയിൽ മറ്റെല്ലാവരും തകർന്നിരുന്നപ്പോൾ മുനാഫ് കൂളായി എല്ലാവരെയും ഉണര്തതി.

Latest Stories

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്