ആ ഫിഫ്റ്റിക്കായി ഒരു ബോള്‍ മാറ്റിവെച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മാറുമായിരുന്നൂ..!

യൂനസ് മുഹമ്മദ്

ഏതൊരു ക്രിക്കെറ്റ് കളിക്കാരന്റേയും ആഗ്രഹമാണ് ഓരോ റണ്‍സെടുക്കുമ്പോഴും ടീമിന്റെ വിജയത്തിനും അതോടൊപ്പം ആ ഓരോ റണ്‍സും തന്റെ പേരിലെ പുസ്തകത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെടണമെന്നുള്ളതും..

ഇത്രയും കാലത്തെ ക്രിക്കെറ്റ് ജീവിതത്തില്‍ സ്വയം അഹങ്കരിക്കാന്‍ മാത്രം ആവോളം നേടിയിട്ടുണ്ട്.. എന്നാലും കളിക്കളത്തിന് അകത്തും പുറത്തും ആ തരത്തിലുള്ള ഒരു നിലപാടിലും അദ്ധേഹത്തെ നമുക്ക് കാണാന്‍ സാധിച്ചിട്ടില്ല..

ഒരു ഫിഫ്റ്റി അല്ലങ്കില്‍ ഒരു സെഞ്ച്വറി ടീമിനു വേണ്ടി അടിച്ചെടുക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്.. കഴിഞ്ഞ കളിയില്‍ വേണമെങ്കില്‍ അദ്ധേഹത്തിനും ആ ആഗ്രഹം സാധിക്കുമായിരുന്നൂ.. അവിടെയാണ് കോഹ്ലിയെന്ന ക്രിക്കെറ്ററെ നാം കണ്ടത്.. ഒരുപക്ഷെ ആ ഫിഫ്റ്റിക്കായി ഒരു ബോള്‍ മാറ്റിവെച്ചിരുന്നേല്‍ മത്സര ഫലം തന്നെ മാറുമായിരുന്നൂ..

ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ വരാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നൂറു ആത്മവിശ്വാസമാണ് തന്റെ ഫിഫ്റ്റി വേണ്ടെന്ന് വെച്ചതിലൂടെ ഇന്നലത്തെ വിജയം കോഹ്ലി നല്‍കിയത്..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?