ദ്രാവിഡും സച്ചിനും ഒക്കെ നിസ്സാരം, അന്നത്തെ ആ കെണിയിൽ അവരെ ഞാൻ കറക്കി വീഴ്ത്തി

ഇന്ത്യയും പാകിസ്ഥാനും ഒരിക്കൽ കൂടി ഏറ്റുമുട്ടാനുള്ള വേദി ഒരുങ്ങുമ്പോൾ, ഇത്തവണ 2022 ലെ ഏഷ്യാ കപ്പിൽ, മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ ഞായറാഴ്ചത്തെ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് തന്റെ ക്രിക്കറ്റ് അനുഭവം പങ്കുവെച്ചു. വർഷങ്ങളായി ഇന്ത്യയും പാകിസ്ഥാൻ തമ്മിലുള്ള കടുത്ത ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമായിരുന്നു അക്തർ, എന്നാൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേറിട്ടു നിർത്തുന്നത് 1999 ലെ കൊൽക്കത്ത ടെസ്റ്റ് ആയിരിക്കും. ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് മത്സരത്തിൽ അക്തർ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ രണ്ട് ഡെലിവറികൾ ആ മത്സരത്തിലാണ്.

ഈഡൻ ഗാർഡൻസിലെ ആദ്യ ഇന്നിംഗ്‌സിൽ 4/71 എന്ന നിലയിൽ അക്തർ തകർപ്പൻ സ്പെലാണ് എറിഞ്ഞത്,. തുടർച്ചയായ പന്തുകളിൽ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും വിക്കറ്റുകൾ ഉൾപ്പെടെ വീഴ്ത്താൻ താരത്തിനായി. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ തന്റെ പ്രിയപ്പെട്ട നിമിഷമായി ഇത് ഓർത്തു,

“ദ്രാവിഡ് ഒരു സമ്പൂർണ്ണ കളിക്കാരനായിരുന്നു. അവനെ സംബന്ധിച്ചിടത്തോളം പ്രതിരോധമായിരുന്നു ആക്രമണത്തിന്റെ പദ്ധതി. അവൻ ഫ്രണ്ട് ഫൂട്ടിൽ വന്ന് പന്ത് തട്ടി വിടും പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ, അതിശയിപ്പിക്കുന്ന ഒരു പന്ത് എറിയാൻ വസീം ഭായ് എന്നോട് ആവശ്യപ്പെട്ടു. അവന്റെ കാലുകളിലൂടെ ഞാൻ പറഞ്ഞു, എനിക്ക് അധിക വേഗത പുറത്തെടുക്കേണ്ടി വരും, അതിന് അദ്ദേഹം സമ്മതിച്ചു. അതുപോലെ തന്നെ റിവേർസ് സ്വിങ് ചെയ്ത പന്തിൽ ദ്രാവിഡ് പുറത്തായി. തൊട്ടുപിന്നാലെ ഇത്തിരി വൈഡ് ആയിട്ട് ഉൽ പന്തിൽ സച്ചിനെ ഞാൻ വീഴ്ത്തി.”

പിന്നീട്, ഞാൻ ലാഹോറിലേക്ക് മടങ്ങുമ്പോൾ, ആ വിക്കറ്റിന്റെ ആഘോഷത്തിൽ ആളുകൾ എന്നെ തോളിൽ ഉയർത്തി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്