ഇന്ത്യയെ പോലെ ചതിയന്മാർ അല്ല ഓസ്ട്രേലിയ, ഞങ്ങളെ ചതിക്കാനാണ് ഇന്ത്യ അങ്ങനെ ചെയ്തിരിക്കുന്നത്; ഓസ്ട്രേലിയ അതൊന്നും ചെയ്യില്ല എന്നും പോണ്ടിങ്

ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗ് നാഗ്പൂർ പിച്ചുമായി ബന്ധപ്പട്ട ചർച്ചയിൽ ഇന്ത്യക്ക് എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിനായി ഇന്ത്യയും ഓസ്‌ട്രേലിയയും നാഗ്പൂരിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യക്കാണ് ആധിപത്യമെന്ന് നിസംശയം പറയാം.

പോണ്ടിങ് പറയുന്നത് ഇങ്ങനെ “ഓസീസിനെ തോൽപ്പിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണ് സ്പിൻ സൗഹൃദ പ്രതലങ്ങൾ ഒരുക്കുന്നതെന്ന് ഓസീസ് ലോകകപ്പ് ജേതാവ് പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും നല്ല അവസരം ടേണിംഗ് വിക്കറ്റുകൾ ഒരുക്കലാണ്. ഒന്ന്, നമ്മുടെ ബാറ്റ്‌സ്മാൻമാർക്ക് ബുദ്ധിമുട്ടായിരിക്കും, മാത്രമല്ല അവരുടെ സ്പിന്നറുമാർ ഞങ്ങളെക്കാൾ കഴിവുള്ളവരാണ്. ഓസ്‌ട്രേലിയയുടെ ഒരു സ്പിന്നർ കളിക്കുന്നത് ആദ്യ മത്സരമാണ്. അതിനാലാണ് ഇന്ത്യ അത്തരത്തിൽ വിക്കറ്റ് ഒരുക്കിയത്.”

“ഓസ്ട്രേലിയ ഒരിക്കലും ഇത്തരത്തിൽ ഉള്ള വിക്കറ്റുകൾ അതായത് അവർക്ക് ഗുണകരമായ രീതിയിൽ ഒരുക്കാൻ പറയില്ല. അവർ അങ്ങനെ ആവശ്യപ്പെടുന്ന രീതി വര്ഷങ്ങളായി ഇല്ല. ഇന്ത്യ സ്പിൻ കെണിയൊരുക്കി കാത്തിരിക്കുന്നത് പോലെ ഓസ്ട്രേലിയ ചെയ്യില്ല.”

മത്സരത്തിലേക്ക് വന്നാൽ വെറും 177 റൺസിനാണ് ഓസ്ട്രേലിയ പുറത്തായത്. തന്റെ മടങ്ങിവരവിൽ 5 വിക്കറ്റ് നേട്ടവുമായി താണ പഴയ ജഡേജ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനും താരത്തിനായി. അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടിയ തിളങ്ങി. മറുപടി ബാറ്റിംഗിൽ ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുത്തിട്ടുണ്ട്.

Latest Stories

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’; പ്രതിഷേധങ്ങള്‍ ജാള്യത മറക്കാനെന്ന് മന്ത്രി പി പ്രസാദ്

'അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ രാജിവെച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്; തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ സിപിഎം നിലപാട് ഉറച്ചതെന്ന് എം വി ഗോവിന്ദന്‍; 'പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല'