ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ ഇന്ത്യയെ കുറിച്ചുള്ള ആ ധാരണ കുഴിച്ചുമൂടപ്പെട്ടു; വിലയിരുത്തലുമായി അമ്പാട്ടി റായിഡു

അഹമ്മദാബാദ് പിച്ച് ലോകകപ്പ് ഫൈനലിന് അനുയോജ്യമായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ചതിന് ശേഷം തോല്‍വിയോടെ പ്രചാരണം അവസാനിപ്പിക്കുന്നത് നിര്‍ഭാഗ്യകരമായി തോന്നിയെന്നും എന്നിരുന്നാലും ടീമിനെ കുറിച്ച് എല്ലാവരും അഭിമാനിക്കണമെന്നും റായിഡു പറഞ്ഞു.

പിച്ച് മന്ദഗതിയിലുള്ളതും അലസതയുള്ളതുമായിരുന്നു, അതുപോലൊരു ട്രാക്കില്‍ നിങ്ങള്‍ ഫൈനല്‍ കളിക്കില്ല. ഒരു സാധാരണ ട്രാക്ക് തന്നെ നല്ലതായിരിക്കുമെന്നതിനാല്‍ ഇത് ആരുടെ ആശയമാണെന്ന് എനിക്കറിയില്ല. ഇതൊരു നല്ല വിക്കറ്റായിരിക്കുമെന്ന് കരുതിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

കളിയുടെ മുഴുവന്‍ സമയത്തും പിച്ച് ഒരുപോലെയായിരുന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ അത് പരന്നതാണ്. ഒരു വലിയ ടോട്ടല്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഷോട്ടുകള്‍ക്കായി പോയി, അതാണ് എല്ലാ പിഴവുകളും സംഭവിച്ചത്- റായിഡു പറഞ്ഞു.

പിച്ച് ഒരുക്കുന്നതില്‍ ഇന്ത്യ ഇടപെട്ടന്ന പൊതുധാരണ മത്സരം കഴിഞ്ഞതോടെ  കുഴിച്ചുമൂടപ്പെട്ടെന്ന് റായുഡു പറഞ്ഞു. ‘ഹോം ടീമിന് ഒന്നും പറയാനില്ല. ടോസ് ഫാക്ടര്‍ ഒന്നും കളിക്കാതെ ഒരു മികച്ച വിക്കറ്റ് ആവണമായിരുന്നു. സ്ലോ ട്രാക്ക് തയ്യാറാക്കാന്‍ ആരെങ്കിലും മനപ്പൂര്‍വ്വം ഇത് ചെയ്താണെങ്കില്‍ ഞാന്‍ അതിനെ മണ്ടത്തരം എന്ന് വിളിക്കും’ റായിഡു കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി