റിപ്പോ നിരക്ക് 5.15 ശതമാനമായി കുറച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് താഴ്ത്തി 5.15 ശതമാനമാക്കി കുറച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ഉയർത്തുന്നതിനുള്ള ഉൾക്കൊള്ളൽ നിലപാട് നിലനിർത്തി കൊണ്ടു തന്നെ ആണിത്. റിസർവ് ബാങ്ക് ഹ്രസ്വകാല ഫണ്ടുകൾ ബാങ്കുകൾക്ക് നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

ഇന്നത്തെ നിരക്ക് കുറച്ചതോടെ ആർ‌.ബി‌.ഐ ഈ കലണ്ടർ വർഷത്തിൽ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിസർവ് ബാങ്ക് മൊത്തത്തിൽ റിപ്പോ നിരക്ക് 135 ബേസിസ് പോയിൻറ് അഥവാ 1.35 ശതമാനം കുറച്ചു.

റിസർവ് ബാങ്കിന്റെ റിപോ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം എല്ലാ ധനകാര്യ നയ സമിതി അംഗങ്ങളും അംഗീകരിച്ചു. ഉപഭോക്തൃ പണപ്പെരുപ്പത്തിന് 4 ശതമാനം എന്ന ഇടക്കാല ലക്ഷ്യവുമായി യോജിച്ചാണ് തീരുമാനങ്ങൾ എന്ന് റിസർവ് ബാങ്ക് അറിയിച്ചു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും