കാര്‍ഷിക മേഖല വളര്‍ച്ച നേടാതെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കില്ലെന്ന് മന്‍മോഹന്‍ സിങ്

കാര്‍ഷിക മേഖല വളര്‍ച്ച നേടാതെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. വരും വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ 12 ശതമാനം വര്‍ധന രേഖപ്പെടുത്തിയാല്‍ മാത്രമെ
കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കൂവെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രണ്ടു ദിവസത്തിനു മുമ്പ് അവതരിപ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പ്രകാരം 4.1 ശതമാനമായിരിക്കും ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെന്നാണ് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരള്‍ച്ച നേരിട്ടിരുന്നു, എന്നിട്ടും കാര്‍ഷികമേഖല കൈവരിച്ച വളര്‍ച്ചയില്‍ നിന്നും നേരിയ വര്‍ധന മാത്രമാണിത്.

കര്‍ഷകരുടെ പുരോഗതിക്ക് വേണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. അതിനു പരിഹാരം കാണാതെ കാര്‍ഷിക പുരോഗതി സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല