കെ- റെയില്‍; പാലക്കാടിനെ ഒഴിവാക്കിയതില്‍ പരിഭവം; ബി.ജെ.പി നേതാവിന്റെ പോസ്റ്റില്‍ ട്രോള്‍ മഴ, പ്രതികരിച്ച് നേതാവ്

അതിവേഗ റെയില്‍പാതയില്‍ നിന്നും പാലക്കാട് ജില്ലയെ ഒഴിവാക്കിയെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചര്‍ച്ചാ വിഷയമാക്കി സാമൂഹ്യമാധ്യമങ്ങളിലെ ട്രോളന്മാര്‍.

കൃഷ്ണകുമാറിന്റെ 2020 ജനുവരിയിലെ പോസ്റ്റാണ് ട്രോളന്മാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ പോസ്റ്റിലൂടെ അതിവേഗ റെയില്‍പാതയില്‍ നിന്ന് പാലക്കാടിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ജില്ലയിലെ ഇടതുപക്ഷ മന്ത്രിമാരെയും എംഎല്‍എമാരെയും കൃഷ്ണകുമാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കെ റെയിലിന് എതിരെ ബിജെപി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണ് എന്നൊക്കെയാണ് ട്രോളന്‍മാരുടെ വിമര്‍ശനങ്ങള്‍.

സമയം വിഷയത്തില്‍ പ്രതികരണവുമായി സി കൃഷ്ണകുമാര്‍ രംഗത്തെത്തി. സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരുന്നതിന് മുമ്പ് ഇട്ട പോസ്റ്റാണത്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് തന്നെ ട്രോളുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

'ശ്രീനാഥ് ഭാസി പ്രധാന സാക്ഷി, ഷൈനിന് ബന്ധമില്ല, ഒന്നാം പ്രതി തസ്ലീമ സുൽത്താന'; ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു, ചെളിവാരിയെറിഞ്ഞു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവർ

'ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല, പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല'; ബിഎസ്എഫ്

IPL 2025: പന്തിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ടല്ല അത് നോട്ടൗട്ട് ആയത്, വിവാദ മങ്കാദിംഗ് വിഷയത്തിൽ നിയമം പറയുന്നത് ഇങ്ങനെ; വീഡിയോ കാണാം

'ഗോഡ്ഫാദര്‍' കോപ്പിയടിച്ച് അക്ഷയ് കുമാറിന്റെ 'ഹൗസഫുള്‍ 5'; ട്രെയ്‌ലര്‍ ചര്‍ച്ചയാകുന്നു

‘ദിലീപ് സിനിമ കണ്ടത് സംവിധായകൻ ആവർത്തിച്ച് അഭ്യർത്ഥിച്ചതുകൊണ്ട്, വിവാദമാകുമെന്നറിഞ്ഞിരുന്നെങ്കിൽ സിനിമ കാണുന്നത് ഒഴിവാക്കുമായിരുന്നു'; എംഎ ബേബി