കോടിയേരി ചരിത്രം മറക്കരുത്; കെ വി തോമസിന്റെ കാര്യത്തില്‍ കെപിസിസി തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാല്‍

കെ വി തോമസിന്റെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സിയാണെന്ന് കെ.സി വേണുഗോപാല്‍. അച്ചടക്ക നടപടിയടക്കമുള്ള വിഷയങ്ങളില്‍ കെപിസിസിയാണ് തീരുമാനം എടുക്കേണ്ടത്. പ്രാദേശിക പ്രവര്‍ത്തകരുടെ വികാരത്തെ മാനിച്ച് എടുക്കുന്ന തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. കെപിസിസ ശിപാര്‍ശ വന്നാല്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും അദ്ദേഹം വിമര്‍ശിച്ചു. കരുണാകരന്‍ ക്ഷണിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ് ഗൗരിയമ്മയെ സിപിഎ പുറത്താക്കിയത്. എംവി രാഘവനൊപ്പം ചായകുടിച്ചതിനാണ് പി ബാലനെ പുറത്താക്കിയത്. കോടിയേരി ചരിത്രം മറക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് സിപിഎം. അവരാണ് കോണ്‍ഗ്രസിനോട് ജനാധിപത്യത്തെ കുറിച്ച് പറയുന്നതെന്നും വേണുഗോപാല്‍ പരിഹസിച്ചു. സിപിഎമ്മിന്റെ മുതിര്‍ന്ന് നേതാവ് ജി.സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ല. ഇക്കാര്യം സിപിഎം ചര്‍ച്ച ചെയ്യണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Latest Stories

IND vs ENG: 'ഇന്നത്തെ ബാറ്റിംഗ് 20-25 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ എളുപ്പമാണ്'; റൂട്ടിന്റെ മാഞ്ചസ്റ്റർ സെഞ്ച്വറിയെ കുറിച്ച് പീറ്റേഴ്‌സൺ

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം; ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കും

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാൻ 

ഐപിഎൽ 2026 ന് മുമ്പ് ആർസിബിക്ക് വമ്പൻ തിരിച്ചടി!

'100 രൂപ'യ്ക്ക് ആഡംബര വീടുകൾ വിൽക്കുന്ന യൂറോപ്യൻ പട്ടണം; പക്ഷെ ചില നിബന്ധനകളുണ്ട്..

'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മൂന്നാമതും ഭരണത്തിലേറും, കോണ്‍ഗ്രസ് ഉച്ചികുത്തി താഴെ വീഴും, പാര്‍ട്ടി എടുക്കാചരക്കാകും'; ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥ ബന്ധമില്ല, എങ്ങനെ കാലുവാരാമെന്നാണ് നോക്കുന്നത്; പാലോട് രവിയുടേത് പ്രവചനമോ രോദനമോ?

വിജയ് സേതുപതിയുടെ തലൈവൻ തലൈവി ഹിറ്റായോ? സിനിമയുടെ ആദ്യ ദിന കലക്ഷൻ വിവരം പുറത്ത്

16ാംമത് ഭവന പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കല്യാണ്‍ ഡെവലപ്പേഴ്‌സ്; കോഴിക്കോട്ടെ ആദ്യ പദ്ധതിയായ കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡ് താമസസജ്ജമായി

IND vs ENG: “ബുംറയോ ​ഗംഭീറോ രാഹുലോ ഇക്കാര്യത്തിൽ ഗില്ലിനോട് യോജിക്കില്ല”; ഇന്ത്യൻ നായകന്റെ വിചിത്ര തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം

'18 വയസ് മുതൽ പ്രണയിക്കണം, 25 വയസിന് മുൻപ് വിവാഹം കഴിക്കണം, വിദേശത്തേക്കുള്ള ഓട്ടം അപകടകരം'; സമുദായത്തിൽ അംഗസംഖ്യ കുറയുന്നുവെന്ന് പാംപ്ലാനി