അവര്‍ സിനിമ കണ്ടില്ലെങ്കില്‍ നമുക്കെന്ത് നഷ്ടം? രാജ്യസുരക്ഷയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; പാകിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചതിനെക്കുറിച്ച് അശോക് പണ്ഡിറ്റ്

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ ശക്തമായ നിലപാട് തുടരുകയാണ് പാകിസ്ഥാന്‍. അതിന്റെ ഭാഗമായി ബോളിവുഡ് സിനിമകള്‍ക്കും ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്കും പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് ഫിര്‍ദൗസ് ആഷിഖ് അവാന്‍ വ്യക്തമാക്കി.

ഇപ്പോഴിതാ പാകിസ്ഥാന്റെ ഈ തീരുമാനത്തില്‍ നിലപാട് അറിയിച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകനും വെസ്‌റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്റെ ചീഫ് അഡൈ്വസറുമായ അശോക് പണ്ഡിറ്റ്. പാകിസ്ഥാനികള്‍ നമ്മുടെ സിനിമ കാണുന്നതോ കാണാത്തതോ അല്ല നമ്മുടെ പ്രധാന വിഷയം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തന്നെയാണ്. അതാണ് പ്രഥവവും പ്രധാനപ്പെട്ടതും. സിനിമ റിലീസ് ചെയ്യപ്പെടുന്നോ ഇല്ലയോ എന്നത് ഇതുമായി തട്ടിച്ച് നോക്കുമ്പോള്‍ തികച്ചും അപ്രധാനമായ കാര്യം തന്നെയാണ്.

പിന്നെ മറ്റൊരു കാര്യം നമ്മുടെ ഫിലിം വ്യവസായം വളരെ വിശാലമാണ്. ബിസിനസ്സ് പരമായി നോക്കിയാല്‍ അത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. നമ്മുടെ രാജ്യത്തിനുള്ളില്‍ തന്നെ അത് മാനേജ് ചെയ്യും. അശോക് പണ്ഡിറ്റ് വ്യക്തമാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ