ഞാൻ ന്യൂ-ജെനിന്റെ ഭാഗം തന്നെയാണ്; യാദൃശ്ചികമായി നേരത്തെ ഈ ഫീൽഡിൽ വന്നു എന്നേയുള്ളു : സത്യൻ അന്തിക്കാട്

താൻ ന്യൂ-ജെനിന്റെ ഭാഗം തന്നെയാണ് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. താൻ  ഈ ഫീൽഡിൽ  യാദൃശ്ചികമായി നേരത്തെ വന്നു എന്നേയുള്ളുവെന്നും പറയുകയാണ് അദ്ദേഹം.

‘മാറ്റം അനിവാര്യമാണ്. വർത്തമാനകാലത്ത് ജീവിക്കാനും ഭാവിയെക്കുറിച്ച് സ്വപ്നം കാണാനുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമ്മുടെ ഭൂതകാലം നമ്മുടെ വളർച്ചയ്ക്ക് ഒരു വഴികാട്ടി മാത്രമായിരുന്നു. വീട്ടിൽ ന്യൂ-ജെൻ ആശയങ്ങൾ ചർച്ച ചെയ്യാൻ രണ്ട് യുവ സംവിധായകർ (ഇരട്ട ആൺമക്കൾ അഖിലും അനൂപും) ഉള്ളതും എന്റെ ഭാഗ്യമാണ്. എന്റെ സിനിമകളിൽ പഴയ ആശയങ്ങളൊന്നും കൊണ്ടുവരാൻ അവർ എന്നെ അനുവദിക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ആഗോളകളക്ഷനും മറ്റ് വരുമാനങ്ങളും ചേർത്താണ് ചിത്രം 100 കോടി പിന്നിട്ടത്. പത്തുവർഷങ്ങൾക്കുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച സിനിമയാണ് ‘ഹൃദയപൂർവ്വം’. 100 കോടി പിന്നിടുന്ന ആദ്യ സത്യൻ അന്തിക്കാട് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ