കൊച്ചുമക്കൾക്കാണ് എന്നോട് ഏറ്റവും കൂടുതൽ സ്നേഹം, തമാശയ്ക്ക് പോലും എന്നെ ഒന്നും പറയാൻ അവർ സമ്മതിക്കില്ല: മല്ലിക സുകുമാരൻ

കൊച്ചുമക്കൾക്കാണ് തന്നോട് ഏറ്റവും കൂടുതൽ സ്നേഹമെന്ന് മല്ലിക സുകുമാരൻ. ജീ‍ഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സത്യത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം എന്നോടുള്ളത് കൊച്ചുമക്കള്‍ക്കാണ്.

മക്കൾ പോലും തന്നോട് മോശമായി പെരുമാറിയാൽ കുട്ടികൾക്ക് അത് ഇഷ്ടപ്പെടില്ലെന്നും മല്ലിക പറഞ്ഞു. മുൻപ് ഒരിക്കൽ രാജു താമശയ്ക്ക് എന്തോ പറഞ്ഞപ്പോൾ ഡാഡ ഡോണ്ട് ഡു ദാറ്റ് എന്ന് അവൾ പറഞ്ഞു.

അച്ഛമ്മയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് നക്ഷത്രയ്ക്കും അലംകൃതയ്ക്കും ഇഷ്ടമല്ല. പ്രാർത്ഥന ഇത്തിരികൂടി വലുതായത് കൊണ്ട് ഇന്ദ്രനെ പോലെ മര്യാദയോടുകൂടിയൊക്കെ സംസാരിക്കും. മറ്റ് രണ്ടു പേരും അങ്ങനല്ല പച്ചയ്ക്ക് പറയുമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

മരുമക്കളിൽ ആർക്കാണ് കൂടുതൽ സ്നേഹമെന്ന ചോദ്യത്തിന് രണ്ട്പേർക്കും സ്നേഹമുണ്ട് പക്ഷേ രണ്ട് പേർക്കും തിരക്കാണ് എന്നാണ് മല്ലിക പറഞ്ഞത്. സുപ്രിയയ്ക്ക് നിര്‍മ്മാണത്തിന്റെ തിരക്കുകളാണ്. അല്ലിയും കുഞ്ഞായതുകൊണ്ട് വരാനും കാണാനുമൊന്നും സമയമില്ല. അതേസമയം തിരക്കാണെങ്കിലും പൂര്‍ണിമ ഇടയ്‌ക്കൊക്കെ ഓടി വരുമെന്നും മല്ലിക കൂട്ടിച്ചേർത്തു

Latest Stories

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ