ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയില്‍ സ്ഥാപിച്ചിരുന്ന അഗ്നി ശമന സംവിധാനം തകരാറിലാക്കിയാണ് യുവാവ് മുറിയില്‍ തീയിട്ടത്. തന്റെ സഹോദരി എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പമാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. കൂടെ പുരോഹിത വേഷത്തില്‍ മറ്റൊരാളുമുണ്ടായിരുന്നു.

യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ ദുര്‍മന്ത്രവാദത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. റൂമിലെ ഓരോ ഭാഗങ്ങളിലും ഇയാള്‍ തീയിടുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകള്‍ വ്യക്തികള്‍ക്ക് വിറ്റിരുന്നു. ഇത്തരത്തില്‍ വില്‍പ്പന നടത്തിയ അപാര്‍ട്‌മെന്റാണ് യുവാവ് വാടകയ്ക്ക് എടുത്തത്. നേരത്തെ യുവാവിനെതിരെ ബര്‍ദുബൈ പൊലീസ് പത്തിലധികം തവണ കേസെടുത്തിട്ടുണ്ട്.

ഹോട്ടലിലെ അഗ്നി ശമന സംവിധാനമടക്കം യുവാവ് നശിപ്പിച്ചിട്ടുണ്ട്. അപാര്‍ട്‌മെന്റിന് വരുത്തിയ നാശ നഷ്ടങ്ങളില്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ