'ഇനി എന്ന് കളിക്കാനാകുമെന്ന് അറിയില്ല', പരിക്കിന്റെ ആഴം അറിയിച്ച് നദാല്‍

ലോക ടെന്നീസിലെ സൂപ്പര്‍ താരങ്ങളിലൊരാളായ സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍ പരിക്കുമൂലം ഏരെ നാളായി കോര്‍ട്ടിന് പുറത്താണ്. ഇനിയെന്ന് മത്സരരംഗത്ത് തിരിച്ചെത്താന്‍ കഴിയുമെന്നത് അറിയില്ലെന്ന് നദാല്‍ പറയുന്നു.

ഇനിയെപ്പോഴാണ് കളിക്കാന്‍ സാധിക്കുകയെന്ന് അറിയില്ല. എല്ലാ ദിവസവും പരിക്കില്‍ നിന്ന് മുക്തനാകാന്‍ പരമാവധി യത്‌നിക്കുന്നുണ്ട്. ഒരു രൂപരേഖയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്- നദാല്‍ പറഞ്ഞു. എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളെയും പൂര്‍ണമായും നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ എന്റെ ലക്ഷ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട്. എല്ലാം പതിയെ ശരിയാകുമെന്ന് വിശ്വസിക്കുന്നതായും നദാല്‍ പറഞ്ഞു.

20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്ക് ഉടമയായ നദാല്‍ ഓഗസ്റ്റില്‍ സിറ്റി ഓപ്പണിലാണ് അവസാനം കളിച്ചത്. ഇടതു കാല്‍പാദത്തിന് പരിക്കേറ്റ നദാലിന് യുഎസ് ഓപ്പണ്‍ നഷ്ടമായിരുന്നു. വര്‍ഷാദ്യം നടുവിലെ പ്രശ്‌നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് നദാല്‍ വിംബിള്‍ഡണും ടോക്യോ ഒളിമ്പിക്‌സും വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ