ആ കലിപ്പ് നിമിഷത്തിന്റെ ഒരു ഭാഗമേ നിങ്ങൾ കണ്ടോള്ളൂ, അവിടെ നടന്നത് ചതി; റൊണാൾഡോക്ക് എതിരെ ദക്ഷിണ കൊറിയൻ പരിശീലകൻ

ഫിഫ ലോകകപ്പിനിടെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ ദക്ഷിണ കൊറിയയുമായി നടന്ന മത്സരത്തിന്റെ സമയത്ത് എതിരാളികളുമായി പ്രശ്നം ഉണ്ടാക്കിയതൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആ നിമിഷത്തെക്കുറിച്ച് പ്രതികരിച്ച ദക്ഷിണ കൊറിയയുടെ മുൻ കോച്ച് പൗലോ ബെന്റോ തന്റെ കളിക്കാരൻ ചോ ഗ്യു-സങ്ങിനൊപ്പം തുറന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചത്തിന് ശേഷം ഇത് തന്റെ ലോകകപ്പ് ആകുമെന്ന് പറഞ്ഞാണ് റൊണാൾഡോ ലോകകപ്പ് വേദിയിൽ എത്തിയത്. ഇംതിരുന്നലും വെറും ഒരു 1 ഗോൾ മാത്രം നേടി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയാൻ റൊണാൾഡോ ഖത്തർ വിട്ടത്.

മത്സരശേഷം സംഭവത്തെ അഭിസംബോധന ചെയ്ത പോർച്ചുഗൽ പരിശീലകൻ സാന്റോസ്, തന്നെ അപമാനിച്ചതിന് ദക്ഷിണ കൊറിയയുടെ ഗ്യൂ-സങ്ങിനോട് റൊണാൾഡോ പ്രതികരിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും റൊണാൾഡോ തന്നെ പകരക്കാരുടെ നിരയിൽ ഉള്പെടുത്തിയതിയതിന് കലിപ്പ് തീർക്കുക ആയിരുന്നു എന്നും വാദങ്ങൾ ഉണ്ടായിരുന്നു.

ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ പരിശീലകനായിരുന്ന ബെന്റോ ഇപ്പോൾ ഗു-സംഗിൽ നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. റൊണാൾഡോയും സാന്റോസും തമ്മിലുള്ള പിരിമുറുക്കം മറയ്ക്കാൻ തന്റെ കളിക്കാരനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം പോർച്ചുഗീസ് സ്പോർട്സ് ദിനപത്രത്തോട് പറഞ്ഞു [SAPO Desporto വഴി]:

“ബെഞ്ചിൽ ഇരുത്തിയതിനുള്ള കലിപ്പ് റൊണാൾഡോ തീർത്തു. അതാണ് സംഭവിച്ചത്. വഴിയേ പോയ ഞങ്ങളുടെ താരത്തിന് നേരെയാണ് റൊണാൾഡോ ദേഷ്യപ്പെട്ടതെന്ന് പറഞ്ഞത് തന്നെ അവർക്കിടയിൽ ഉള്ള കലിപ്പ് മറക്കാൻ ആണ്.”

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ