ഇംഗ്ലണ്ടിന് ലോക റെക്കോഡ് സ്കോർ, ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു

എന്നാലും ഇംഗ്ലണ്ട്, ഇത്തരത്തിൽ ആ പാവപ്പെട്ടവരെ കൊല്ലരുതായിരുന്നു. നെതര്ലന്ഡ്സിന് എതിരെ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ. ഓറഞ്ച് പടയെ അടിച്ചുപറത്തിയ ഇംഗ്ലണ്ട് അടിച്ചുകൂടിയത് 498 റൺസ്.

ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ലോക റെക്കോർഡിലെത്തിച്ചത്. എങ്കിലും 500 റൺസ് നേടാൻ സാധിച്ചില്ല എന്ന നിരാശ ഇംഗ്ലണ്ടിനുണ്ടാകും. പ്രഹരം ഏറ്റുവാങ്ങാത്ത ബൗളറുമാർ നെതർലൻഡ്‌സ്‌ നിരയിൽ ഇല്ല.

ലോകോത്തര താരങ്ങൾ അടങ്ങിയ ഇംഗ്ലണ്ട് നിര മത്സരത്തിന് മുമ്പ് തന്നെ 500 റൺസ് നേടുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. മോർഗനും, റോയിയും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ നിരാശപെടുത്തിയത്.
ഡേവിഡ് മലാൻ 122(63), ഫിലിപ്പ് സാൾട്ട് 122(93), ജോസ് ബട്ട്ലർ 162(70) എന്നിവർ ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു എന്നുതന്നെ പറയാം.

ഫിലിപ്പ് ബോയിസെവൻ നെതർലൻഡ്സ് നിരയിൽ 10 ഓവറിൽ 108 റൻസുകളാണ് വഴങ്ങിയത്. അടുത്ത ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഇംഗ്ലണ്ട് നടത്തുകയാണ് ഇപ്പോൾ തന്നെ.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ