ഒരിക്കൽ നീ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നും നിന്നെ കൊണ്ട് പറ്റുമെന്നും പറഞ്ഞത് ഈ ചേട്ടന്മാരാണ്: സഞ്ജു സാംസൺ

വിഴിഞ്ഞത്ത് നടന്ന പരിപാടിയിൽ തന്റെ ബാല്യകാല ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് ഇന്ത്യൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. സ്വന്തം നാട്ടുകാർ തന്ന പിന്തുണയും പ്രോത്സാഹനവും സഞ്ജു തുറന്നുപറഞ്ഞു. കൂടാതെ കരിയറിൽ നാട്ടുകാരുടെയും നാടിന്റെയും സ്വാധീനത്തെ കുറിച്ചും സഞ്ജു മനസ് തുറന്നു.

‘അച്ഛനും അമ്മയും ഞങ്ങളെ വിഴിഞ്ഞം മുതൽ മെഡിക്കൽ കോളേജ് ഗ്രൗണ്ട് വരെ കൊണ്ടുപോകും. കോട്ടപ്പുറത്തെ വീട്ടിൽ നിന്ന് ചില ദിവസങ്ങളിൽ വിഴിഞ്ഞം ബസ് സ്റ്റാന്റ് വരെ ഞാനും ചേട്ടനും വലിയ ബാഗ് തൂക്കി നടന്ന് പോകാറുണ്ടായിരുന്നു. അപ്പോൾ ഞാൻ വഴിയിൽ കണ്ടിരുന്ന പല ചേട്ടന്മാരുടെ മുഖം എനിക്കിവിടെ കാണാം’

‘ആ സമയത്ത് മോനെ നിന്നെക്കൊണ്ട് പറ്റുമെടാ, നീ ഒരിക്കൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എന്നുള്ള സപ്പോർട്ട് തന്നത് ആ ചേട്ടന്മാരാണ് എല്ലാവർക്കും നന്ദി. എടുത്തു പറയേണ്ടത് ഇവിടുത്തെ ഓട്ടോ ചേട്ടന്മാരെക്കുറിച്ചാണ്. ബാഗും തൂക്കി നടന്നുപോകുമ്പോള്‍ സ്റ്റാന്‍ഡിലാക്കി തരുന്ന ഓട്ടോ ചേട്ടന്മാരുണ്ട്, അവരോടെല്ലാം നന്ദി പറയുന്നു’, സഞ്ജു വേദിയിൽ സംസാരിക്കവേ പറഞ്ഞു.

Latest Stories

'അവനെ ടീമിൽ എടുത്തിട്ട് ഒരു കാര്യവുമില്ല, കാണിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങളാണ്'; തുറന്നടിച്ച് ഇന്ത്യൻ സഹ പരിശീലകൻ

IND VS NZ: 'നമ്മൾ തോറ്റതിന് കാരണം ബോളർമാരുടെ മോശമായ പ്രകടനം'; തുറന്നടിച്ച് ശുഭ്മൻ ഗിൽ

'മരിച്ചവർക്കും നീതി വേണമല്ലോ, നമ്മൾ ജീവിച്ചിരിക്കുന്നവര് വേണ്ടേ അത് വാങ്ങി കൊടുക്കാൻ'; 'വലതുവശത്തെ കള്ളൻ' ട്രെയിലർ പുറത്ത്

'അവർ പാവങ്ങൾ, എതിർക്കുന്നതെന്തിന്?'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

ഒറ്റ മത്സരം, കെ എൽ രാഹുൽ സ്വന്തമാക്കിയത് ധോണി പോലും നേടാത്ത ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

'മകളുടെ കാമുകന്റെ ചതിയിൽ അകപ്പെടുന്ന അമ്മ, ഒടുവിൽ കെട്ടിപ്പൊക്കിയ കുഞ്ഞു ജീവിതം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു'; ചർച്ചയായി ആശ ശരത്തിന്റെ 'ഖെദ്ദ' സിനിമ

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി, പൊതുഇടങ്ങളിൽ പട്ടിക ലഭ്യമാക്കാനും നിർദേശം

ഇത് ചരിത്രത്തിൽ ആദ്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു

'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല'; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി