'ദ്രാവിഡ് അല്ല ഇന്ത്യന്‍ കോച്ച്, ഈ പത്രക്കാരെ കൊണ്ട് തോറ്റു', അഭ്യൂഹങ്ങള്‍ തള്ളി ദാദ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ നിയമനം ഉറപ്പായിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് ദുബായിയില്‍ വന്ന കോച്ച് പദവിയെപറ്റി ചര്‍ച്ച ചെയ്യാനല്ലെന്നും ദാദ വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ.

ഇന്ത്യയുടെ പരിശീലകന്റെ കാര്യത്തില്‍ ഒന്നും ഉറപ്പായിട്ടില്ല. പത്രങ്ങളില്‍ മാത്രമേ ഞാന്‍ അങ്ങനെ കാണുന്നുള്ളു. കോച്ചിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതു പരസ്യം ചെയ്തിട്ടുണ്ട്. ദ്രാവിഡിന് താല്‍പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാം- ഗാംഗുലി പറഞ്ഞു.

നിലവില്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) ഡയറക്ടറാണ്. ദുബായിയില്‍ അദ്ദേഹം വന്നത് എന്‍.സി.എയെ കുറിച്ച് സംസാരിക്കാനാണ്. സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള രൂപരേഖയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വികാസത്തില്‍ എന്‍.സി.എയ്ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായും ഗാംഗുലി പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ