യോഗ്യതയുണ്ട് ശരി തന്നെ, പക്ഷെ ബി.സി.സി.ഐ പ്രസിഡന്റ് ആകാൻ മറ്റ് ആളുകളുണ്ട്; ഗാംഗുലി പുറത്തേക്കോ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനയിലെ കൂളിംഗ് ഓഫ് ക്ലോസ് പരിഷ്കരിക്കാൻ സമ്മതിച്ച സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, രണ്ട് മുൻനിര ഭാരവാഹികളായ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും മത്സരിക്കാൻ അനുമതി നൽകി. മറ്റൊരു 3 വര്ഷം കൂടി ഇരുവർക്കും തുടരാം.

എന്നിരുന്നാലും, ഗാംഗുലി തന്നെയാണ് ആദ്യത് പ്രസിഡന്റ് എന്ന് ഇപ്പോൾ തന്നെ പറയാൻ പറ്റില്ല. മുൻ ഇന്ത്യൻ ക്യാപ്റ്റൻ 2019 ഒക്ടോബറിൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണത്തിന്റെ 33 മാസത്തിനുശേഷം ബോർഡിന് വിശ്വാസ്യത നൽകിയ ഒരാളായി അദ്ദേഹം സ്ഥാനം പിടിച്ചു.

“ഇപ്പോൾ കുറച്ച് ആളുകൾക്ക് കൂടി യോഗ്യത ഉണ്ട് ഈ സ്ഥാനത്തിന് മത്സരിക്കാൻ. കൂട്ടായ യോഗത്തിന് ശേഷം മാത്രമേ വലിയ തീരുമാനങ്ങൾ എടുക്കുക ഉള്ളു” ഒരു മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗാംഗുലിയുടെയും ഷായുടെയും തുടർച്ച ബിസിസിഐയുടെ എജിഎമ്മിൽ തീരുമാനിക്കും, നോട്ടീസ് ഉടൻ പുറത്തിറങ്ങും. ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ് ഷായുടെ പേര് കേൾക്കുന്നുണ്ട്. കൂടുതൽ അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ആണെന്നും പറയുന്നു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച