യോഗ്യതയുണ്ട് ശരി തന്നെ, പക്ഷെ ബി.സി.സി.ഐ പ്രസിഡന്റ് ആകാൻ മറ്റ് ആളുകളുണ്ട്; ഗാംഗുലി പുറത്തേക്കോ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനയിലെ കൂളിംഗ് ഓഫ് ക്ലോസ് പരിഷ്കരിക്കാൻ സമ്മതിച്ച സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, രണ്ട് മുൻനിര ഭാരവാഹികളായ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും മത്സരിക്കാൻ അനുമതി നൽകി. മറ്റൊരു 3 വര്ഷം കൂടി ഇരുവർക്കും തുടരാം.

എന്നിരുന്നാലും, ഗാംഗുലി തന്നെയാണ് ആദ്യത് പ്രസിഡന്റ് എന്ന് ഇപ്പോൾ തന്നെ പറയാൻ പറ്റില്ല. മുൻ ഇന്ത്യൻ ക്യാപ്റ്റൻ 2019 ഒക്ടോബറിൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണത്തിന്റെ 33 മാസത്തിനുശേഷം ബോർഡിന് വിശ്വാസ്യത നൽകിയ ഒരാളായി അദ്ദേഹം സ്ഥാനം പിടിച്ചു.

“ഇപ്പോൾ കുറച്ച് ആളുകൾക്ക് കൂടി യോഗ്യത ഉണ്ട് ഈ സ്ഥാനത്തിന് മത്സരിക്കാൻ. കൂട്ടായ യോഗത്തിന് ശേഷം മാത്രമേ വലിയ തീരുമാനങ്ങൾ എടുക്കുക ഉള്ളു” ഒരു മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗാംഗുലിയുടെയും ഷായുടെയും തുടർച്ച ബിസിസിഐയുടെ എജിഎമ്മിൽ തീരുമാനിക്കും, നോട്ടീസ് ഉടൻ പുറത്തിറങ്ങും. ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ് ഷായുടെ പേര് കേൾക്കുന്നുണ്ട്. കൂടുതൽ അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ആണെന്നും പറയുന്നു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്