'അമേരിക്കയുമായി ഒരു ചർച്ചയുമില്ല': സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ

അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന യുഎസ് മാധ്യമവാര്‍ത്തകളെ തള്ളി ലാരിജാനി വ്യക്തമാക്കി.

‘അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ എന്നും ലാരിജാനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആദ്യം ആക്രമണം നടത്തിയിട്ടില്ല. ആദ്യം ഇസ്രയേല്‍ എന്ന അജണ്ട അമേരിക്കയാണ് നടപ്പാക്കിയത്.

‘ഭ്രമാത്മകമായ സങ്കൽപ്പങ്ങളിലൂടെ പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റി, ഇസ്രായേലിന്റെ അധികാരമോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലികൊടുത്തു’ ലാരിജാനി എക്സിൽ കുറിച്ചു.

Latest Stories

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

യുവതിപ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ല: വി. എൻ വാസവൻ

യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ ആകെ മരണസംഖ്യ 555; കണക്ക് പുറത്തുവിട്ട് റെഡ് ക്രസന്റ്

'ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം'; യുവതീപ്രവേശനത്തിൽ പഴയ നിലപാട് തിരുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്

അതിരപ്പള്ളി തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിൽ 35 വീടുകൾ നവീകരിച്ച് ഐസിഎൽ ഫിൻ കോർപ്പ്

ഇറാനിലെ യുഎസ് ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് അമേരിക്കക്കാർ; പിന്തുണ നാലിലൊന്ന് മാത്രം; ട്രംപിന് തിരിച്ചടിയായി സർവേ ഫലം

ഖമനേയിയുടെ മരണത്തിനു പിന്നാലെ പ്രതിഷേധം; കാശ്മീരിൽ ഇന്റർനെറ്റിന് നിയന്ത്രണം

കുവൈറ്റിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നുവീണു, വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കൂട്ടണം, ഇറാന് അനൂകൂലമായി തീവ്രരീതിയിൽ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം'; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്രം