ബി.ജെ.പി വീണ്ടും പ്രതിരോധത്തിൽ; ബിഹാറിനു ശേഷം ആന്ധ്രപ്രദേശും എൻ‌.പി‌.ആറിന് എതിരെ പ്രമേയം കൊണ്ടുവരും

2010-ൽ നിലവിലുണ്ടായിരുന്നതുപോലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌.പി‌.ആർ) കേന്ദ്രം നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്ന പ്രമേയം ആന്ധ്ര സർക്കാർ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പാസാക്കും

മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചൊവ്വാഴ്ച വൈകുന്നേരം എൻ‌പി‌ആർ വിഷയത്തിൽ വൈ‌എസ്‌ആർ കോൺഗ്രസിന്റെ നിലപാട് ട്വിറ്ററിലൂടെ വ്യക്തമാക്കി.

എൻ‌പി‌ആറിൽ‌ നിർദ്ദേശിച്ച ചില ചോദ്യങ്ങൾ‌ എന്റെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സിൽ‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഞങ്ങളുടെ പാർട്ടിക്കുള്ളിലെ വിശദമായ കൂടിയാലോചനകൾക്ക് ശേഷം, 2010-ൽ നിലവിലുണ്ടായിരുന്നതു പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു, ” ആദ്യ ട്വീറ്റിൽ മുഖ്യമന്ത്രി പറഞ്ഞു.

“ഇത് സംബന്ധിച്ച്, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും ഞങ്ങൾ ഒരു പ്രമേയം അവതരിപ്പിക്കും,” റെഡ്ഡി രണ്ടാമത്തെ ട്വീറ്റിൽ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ