പുണ്ണ് മാന്തിയിരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ലെന്ന് ശശി തരൂര്‍

രാഹുല്‍ ഗാന്ധി കഴിവുള്ള നേതാവാണെന്നും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചു വരേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോഴും ജീവനും സത്തയുമുള്ളതുമാണ്. അന്ത്യ കൂദാശക്ക് സമയമായിട്ടില്ല. മാത്രവുമല്ല പുണ്ണ് മാന്തിയിരിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും സമയമില്ല. പെട്ടെന്ന് തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവാകാന്‍ തയ്യാറാണെന്ന് നേരത്തെ തരൂര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നതിന് പ്രാദേശികമായി വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിക്കണം.

ഇന്ത്യയെ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളും സംസ്‌കാരങ്ങളുമുള്ള ഒരു മതനിരപേക്ഷ രാജ്യമായി വിഭാവനം ചെയ്ത നെഹ്റുവിന്റെ സങ്കല്‍പത്തിനു പകരം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കാണുന്ന ഹിന്ദുത്വ സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യാന്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു