13 തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് ഒറ്റ ലേബർ കോഡ് വരുന്നു, ബില്ലിന് അനുവാദം നൽകി മന്ത്രി സഭ

പതിമൂന്ന് കേന്ദ്ര തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് ഒറ്റ ലേബർ കോഡ് ആക്കി മാറ്റാനുള്ള ബില്ലിന് അനുവാദം കേന്ദ്ര മന്ത്രിസഭ നൽകി . 15 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കുന്നതിനായി പോക്സോ നിയമത്തിലും ​ഭേദ​ഗതി വരുത്തും.

ഇത്തരത്തിൽ തൊഴിൽ നിയമങ്ങൾ കോഡുകളാക്കി ഏകീകരിക്കുന്നത് തുടരുകയാണ് സർക്കാർ , ഇതിന് മുൻപ് തന്നെ 4 കോഡുകൾക്ക് കീഴിൽ 44 തൊഴിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള തീരുമാനവും കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നു.

ഇതിന്റെ ഭാ​ഗമായി തന്നെയുള്ള രണ്ടാം കോഡിനുവേണ്ടിയുള്ള ബില്ലിനാണ് ഇപ്പോൾ കേന്ദ്ര മന്ത്രി സഭ അനുവാദം നൽകിയിരിയ്ക്കുന്നത്. തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന ഈ കോഡിന്ഒക്യുപേഷ്ണൽ , സേഫ്റ്റി, ഹെൽത്ത് , വർക്കിംങ് കണ്ടിഷൻ കോഡെന്നാണ് പറയുക.

ഇതോടെ പത്തോ അതിലധികമോ തൊഴിലാളികളുള്ള ഏത് സ്ഥാപനത്തിനും ലേബർ കോഡ്  ബാധകമായി വരും.  വനിതകൾക്ക് ഇഷ്ടപ്രകാരം രാത്രി കാലങ്ങളിലും ജോലി ചെയ്യാം, സുരക്ഷ തൊഴിൽ ദാതാവ് ഒരുക്കി നൽകണം എന്നീ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

15 വയസിന് താഴെയുള്ള കുട്ടികളെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ശുപാർശ ചെയ്യുന്നുവെന്നതാണ് മന്ത്രിസഭ പാസാക്കിയ പോക്സ നിയമഭേദ​ഗതി ബില്ലിന്റെ പ്രധാന സവിശേഷത.

Latest Stories

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യുകയാണ്'