500 വര്‍ഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം സംരക്ഷിക്കുന്നതും പൂജ ചെയ്യുന്നതും മുസ്ലിം കുടുംബം; പുതുതലമുറയും മുടക്കാതെ കാര്യങ്ങള്‍ മുറയ്ക്ക് ചെയ്യുന്നു

മറ്റെല്ലാ ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഗുവാഹട്ടിയിലെ രംഗമഹല്‍ ഗ്രാമത്തിലെ ഈ ക്ഷേത്രം. എന്തുകൊണ്ടാണ് ഈ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം വേറിട്ടു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു മതസൗഹാര്‍ദ്ദം കൊണ്ടു മാത്രം. തലമുറകളായി മുസ്ലിം കുടുംബമാണ് ഇവിടെയുള്ള ശിവക്ഷേത്രം സംരക്ഷിക്കുന്നതും  പൂജ ചെയ്യുന്നതും.

ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെയുള്ള ശിവപ്രതിഷ്ഠയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അമ്പലത്തില്‍ ചടങ്ങുകളിലും പൂജകളിലുമെല്ലാം ഇരുസമുദായവും ഒത്തുചേരാറുണ്ട്.

“ഞാന്‍ ഈ അമ്പലത്തിലെ ശിവപ്രതിഷ്ഠയെ നാനാ (മാതാവിന്റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലിമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു”- ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹാമാന്‍ പറഞ്ഞു. മുസ്ലിം “ദുആ” ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ “പൂജ” ചെയ്യുന്നുവെന്നും ക്ഷേത്രത്തിലെത്തുന്നവരെല്ലാം ഇവിടുത്തെ സൗഹാര്‍ദ്ദത്തെ പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്