ഇടിമിന്നൽ; ബിഹാറിൽ 17 പേർക്ക് ദാരുണാന്ത്യം

ഇടിമിന്നലിൽ ബിഹാറിൽ 17 പേർക്ക് ദാരുണാന്ത്യം.  ശനിയാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ ബിഹാറില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഭഗൽപൂരിൽ ആറും, വൈശാലിയിൽ മൂന്നും, ബങ്ക, ഖഗാരിയ ജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു. മുൻഗർ, കതിഹാർ, മധേപുര, സഹർസ എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് ഇടിമിന്നലേറ്റ്  മരിച്ചതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്ററില്‍ കുറിച്ചു.

സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒഡീഷയിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 24 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും ഛത്തീസ്ഗഡിലുമാണ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളത്.

ബിഹാറിലാണ്  കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യ്തത്. ഒഡീഷയിലെ നുവാപദ ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേരും, ഛത്തീസ്ഗഡിൽ മൂന്ന് പേരും മരിച്ചു.

Latest Stories

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക