തൃക്കാക്കരയിലെ വിജയത്തിന് പിന്നിൽ പിണറായി വിരുദ്ധതയാണ്, അല്ലാതെ സതീശന്റെ മിടുക്കല്ല; പി.സി ജോർജ്ജ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പി.സി ജോർജ്ജ്. എൻഡിഎയ്ക്ക് ന്യായമായി ലഭിക്കേണ്ട വോട്ടുകൾ പോലും യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചു. ഇതിനു പ്രധാന കാരണം ജനങ്ങളുടെ പിണറായി വിരുദ്ധതയാണ്.’ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ പോലും യുഡിഎഫ് പാളയത്തിലെത്തിയെന്നും  പി.സി ജോർജ്ജ് പറഞ്ഞു.

പിണറായി വിരുദ്ധ തരം​ഗമാണ് തൃക്കാക്കരയിൽ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചൊഴിയണമെന്നും പി.സി ആവശ്യപ്പെട്ടു. അതേസമയം തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മിടുക്കല്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.

തൃക്കാക്കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ കളത്തിലിറക്കിയ ബിജെപി വലിയ ആത്മവിശ്വാസത്തിലായിരുന്നു.  തൃക്കാക്കരയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന്  നേരത്തെ പി.സി ജോർജ്ജും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ