ഗവർണറുടെ നയപ്രഖ്യാപനം; സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിൽ, ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം തുടങ്ങി. സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. മലയാളത്തിൽ നമസ്കാരം പറഞ്ഞാണ് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചത്. ലോകഭവന്റെ നിർദേശം തള്ളി വന്ദേമാതരം മുഴുവൻ ഭാഗവും വായിച്ചില്ല. മുഴുവൻ ഭാഗം വായിക്കണ്ടെന്ന് മുഖ്യമന്ത്രി സ്പീക്കർക്ക് നിർദേശം നൽകി.

ഇന്ദിര ഗ്യാരണ്ടി പറഞ്ഞാണ് ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചത്. സമഗ്ര മേഖലയിലും വളർച്ച ഉണ്ടെങ്കിലും ചിലതിൽ പിന്നോട്ടാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. സാമ്പത്തിക മേഖലയിൽ കടുത്ത വെല്ലുവിളയാൻ. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. മനുഷ്യ മൃഗ സംഘർഷങ്ങൾ കുറയ്ക്കും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കും. വയോജന വകുപ്പ് ഇന്ത്യയിൽ ആദ്യം. സഹകരണ മേഖല ശക്തമാക്കും.

കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. വനിതാ കർഷക കൺസേർഷ്യം ഉടൻ നടപ്പിലാക്കും. തിയേറ്റർ മേഖലക്ക് പ്രാധാന്യം. സഹകരണ സംഘങ്ങളിൽ ഉടൻ തിരഞ്ഞെടുപ്പ്. പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിക്കും. തീർത്ഥാടന ടൂറിസം വർധിപ്പിക്കും. ചലച്ചിത്ര മേഖല മറ്റിടങ്ങയിലേക്ക് വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കും. എ ഐ സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകും. ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ