നിങ്ങളുടെ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; വാസന്തി സിനിമാവിവാദത്തിൽ ഇന്ദിരാ പാർത്ഥസാരഥി

സംസ്ഥാന ചലച്ചിത്ര അവാർഡ്  മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രമായ വാസന്തിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്. തമിഴ് എഴുത്തുകാരനും നാടകകാരനുമായ ഇന്ദിരാ പാർത്ഥസാരഥിയുടെ തമിഴ് നാടകമായ പോർവൈ പോർത്തിയ ഉടൽകളുടെ സിനിമാ രൂപമാണ് ഈ ചിത്രമെന്നായിരുന്നു ആരോപണം.  ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ഇന്ദിര പാർത്ഥസാരഥിയ്ക്ക് കത്തയച്ചിരുന്നു ഇപ്പോഴിതാ  ഈ വിഷയത്തിൽ
പ്രതികരണവുമായി എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥി രംഗത്തെത്തിയിരിക്കുകയാണ്.

കത്തിന് നന്ദി. ഈ സിനിമയ്ക്ക് ലഭിച്ച അം​ഗീകാരത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.  രണ്ടുപേർക്കും ഞാൻ ആശംസകൾ നേരുന്നു.  നേട്ടത്തിലേക്കുള്ള യാത്രയിൽ ചെറുതായി എന്റെ നാടകം നിങ്ങളെ സഹായിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 91 വയസ്സായി, ഒരു വൃദ്ധന് ഉണ്ടാകാവുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. നിങ്ങളുടെ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- ഇന്ദിര പാർത്ഥസാരഥി പറഞ്ഞു.

മികച്ച ഒറിജിനൽ തിരക്കഥ എന്ന ഗണത്തിലാണ് റഹമാൻ ബ്രദേഴ്സിന്റെ വാസന്തിക്ക് പുരസ്കാരം ലഭിച്ചത്. .

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന