ബീസ്റ്റില്‍ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളാണ് പറയുന്നത്, പക്ഷേ പുതിയ ചിത്രം അങ്ങനെയല്ല : അപര്‍ണ ദാസ്

വിജയ് ചിത്രം ബീസ്റ്റില്‍ നടി അപര്‍ണ ദാസ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബീസ്റ്റിനെക്കുറിച്ചും തന്റെ പുതിയ ചിത്രത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി.

ബീസ്റ്റിന് മുന്‍പ് കോള്‍ വന്നത് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് എന്ന് അപര്‍ണ പറയുന്നു. ബീസ്റ്റ് ഭയങ്കര വലിയ സിനിമയാണ്. വിജയ് സാറിനെ പോലുള്ള വലിയൊരു ആര്‍ടിസ്റ്റിന്റെ സിനിമയാണ്. ഒരുപാട് വര്‍ഷങ്ങളായി സിനിമയിലുള്ള ആര്‍ടിസ്റ്റാണ് അദ്ദേഹം. ചെറിയൊരു റോളാണ് എന്നാണ് അവര്‍ പറഞ്ഞത്.

പക്ഷേ, ആ ചിത്രത്തില്‍ അഭിനയിച്ചത് വളരെ വലിയകാര്യമായാണ് കാണുന്നതെന്നും അപര്‍ണ പറഞ്ഞു.ബീസ്റ്റിനെക്കാളും താന്‍ വളരെയധികം പ്രതീക്ഷവച്ചിരുന്ന സിനിമയാണ് ഇത്. ഇതിലെ റോളും ചെയ്യാനുള്ള കാര്യങ്ങളും എനിക്ക് കുറച്ചുകൂടി സ്‌പെഷ്യലായിരുന്നു.

കുറച്ചുകൂടി ഇഷ്ടമുള്ളതായിരുന്നു ആ ക്യാരക്ടര്‍. മാത്രമല്ല നമുക്ക് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റും. ബീസ്റ്റില്‍ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളാണ് പറയുന്നത്. ഇത് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ചിത്രമാണെന്നും അപര്‍ണ ദാസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി