അസ്വസ്ഥതയോടെയാണ് അദ്ദേഹം അന്നെന്നോട് സംസാരിച്ചത്; പൃഥ്വിരാജിനെക്കുറിച്ച് ദിവ്യ പിള്ള

നടന്‍ പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞെന്ന് ് ദിവ്യ പിള്ള. ഊഴമെന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇന്‍ഡ്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിവ്യ പിള്ള തന്റെ മനസ്സുതുറന്നത്.

രണ്ട് മാസം ലീവെടുത്താണ് ഞാന്‍ ഊഴത്തില്‍ അഭിനയിച്ചത്. ലാപ്ടോപ്പും എടുത്തായിരുന്നു ലൊക്കേഷനിലേക്ക് പോയത്. രാവിലെ കുറച്ച് ജോലി ചെയ്യാനുണ്ടായിരുന്നു. ഞാന്‍ റിപ്പോര്‍ട്ട് അയച്ചാലേ അവിടെയുള്ളവര്‍ക്ക് ജോലി ചെയ്യാനാവുമായിരുന്നുള്ളൂ.

ജീത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതില്‍ കുറച്ചൊക്കെ അഹങ്കാരവുമുണ്ടായിരുന്നു. സ്വയം ഒരും അഭിമാനം തോന്നിയിരുന്നു. അതിന് നന്നായി വര്‍ക്ക് ചെയ്യാനുണ്ട്. അത് പ്രൗഡ് മൊമന്റ് തന്നെയായിരുന്നു.

ലൊക്കേഷനില്‍ ഞാന്‍ ലാപ് വെച്ച് ജോലി ചെയ്യുന്നതെല്ലാം പൃഥ്വിരാജ് കാണുന്നുണ്ടായിരുന്നു. എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടത്. അത് നീ എങ്ങനെയാണ് ഇത്ര ഈസിയായി കാണുന്നത്. കുറച്ച് ഇറിറ്റേഷനോടെയായാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

അതിന് മുന്‍പ് വരെ സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വേറെയായിരുന്നു. സാധാരണക്കാര്‍ റിലാക്സേഷന് വേണ്ടിയാണല്ലോ സിനിമ കാണുന്നത്. എന്റെ മനസിലും അങ്ങനെയായിരുന്നു. സിനിമയെക്കുറിച്ചോ മേക്കിങ്ങിനെക്കുറിച്ചോ ഒന്നും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നെനിക്ക് അറിയാവുന്ന മലയാള നടന്‍മാരിലൊരാള്‍ പൃഥ്വിരാജായിരുന്നു. ദിവ്യ പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി