ഷൂട്ട് ഫുൾ ഇവിടെയാണോ സാറേ ....! അങ്ങനെ മഹേഷിന്റെ പ്രതികാരം രമേശിന്റെ വധമായി മാറിയിരുന്നു

ഫഹദ് ഫാസിൽ- ദീലിഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പ്രകൃതി ഭം​ഗിയിൽ അണിയിച്ചേരുക്കിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ പേരിനെപ്പറ്റി ഫഹദും ​ദീലിഷ് പോത്തനും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇടുക്കിയിൽ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അവിടുത്തെ നാട്ടുകാരിലൊരാൾ തന്റെ അടുത്ത് വന്ന് ചിത്രത്തെപ്പറ്റി ചോദിച്ചെന്ന് ഫഹദ് പറഞ്ഞു. സിനിമ മുഴുവൻ ഇടുക്കിയിലാണോ സറേ നടക്കുന്നത്. അതോ മറ്റ് എവിടെയെങ്കിലുമാണോ എന്നാണ് ചോദിച്ചത്.

അല്ല സിനിമ ഇടുക്കിയിലാണ് നടക്കുന്നതെന്ന് താൻ പറഞ്ഞപ്പോൾ, ‘രമേശിന്റെ വധം’ കൊള്ളം സാറേ സിനിമയുടെ പേര് വെറെെറ്റിയായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ ചിത്രീകരണ സമയത്ത് പേര് ഒരു പ്രശ്നമായിരുന്നെന്നും ഫഹദ് പറഞ്ഞു.

ചിത്രത്തിന്റെ പേര് കേട്ടപ്പോൾ തന്നെ ചിലർ നല്ല പേരാണ് കൊള്ളാം വെറ്റെെറ്റി ആണെന്ന് ഒക്കെ പറഞ്ഞിരുന്നു. മറ്റ് ചിലർ എന്ത് പേരാണ് എന്നാണ് ചോദിച്ചത്. ചിത്രം ഹിറ്റായിരുന്നെങ്കിലും പേരിന്  ആളുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി