ഷൂട്ട് ഫുൾ ഇവിടെയാണോ സാറേ ....! അങ്ങനെ മഹേഷിന്റെ പ്രതികാരം രമേശിന്റെ വധമായി മാറിയിരുന്നു

ഫഹദ് ഫാസിൽ- ദീലിഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പ്രകൃതി ഭം​ഗിയിൽ അണിയിച്ചേരുക്കിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ പേരിനെപ്പറ്റി ഫഹദും ​ദീലിഷ് പോത്തനും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇടുക്കിയിൽ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അവിടുത്തെ നാട്ടുകാരിലൊരാൾ തന്റെ അടുത്ത് വന്ന് ചിത്രത്തെപ്പറ്റി ചോദിച്ചെന്ന് ഫഹദ് പറഞ്ഞു. സിനിമ മുഴുവൻ ഇടുക്കിയിലാണോ സറേ നടക്കുന്നത്. അതോ മറ്റ് എവിടെയെങ്കിലുമാണോ എന്നാണ് ചോദിച്ചത്.

അല്ല സിനിമ ഇടുക്കിയിലാണ് നടക്കുന്നതെന്ന് താൻ പറഞ്ഞപ്പോൾ, ‘രമേശിന്റെ വധം’ കൊള്ളം സാറേ സിനിമയുടെ പേര് വെറെെറ്റിയായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ ചിത്രീകരണ സമയത്ത് പേര് ഒരു പ്രശ്നമായിരുന്നെന്നും ഫഹദ് പറഞ്ഞു.

ചിത്രത്തിന്റെ പേര് കേട്ടപ്പോൾ തന്നെ ചിലർ നല്ല പേരാണ് കൊള്ളാം വെറ്റെെറ്റി ആണെന്ന് ഒക്കെ പറഞ്ഞിരുന്നു. മറ്റ് ചിലർ എന്ത് പേരാണ് എന്നാണ് ചോദിച്ചത്. ചിത്രം ഹിറ്റായിരുന്നെങ്കിലും പേരിന്  ആളുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ