ആ ചതി അയാളെ തകർത്തു, ആരോടും പരിഭവം പറയാതെ ബെൻസിമ കളം ഒഴിഞ്ഞു

ഫ്രഞ്ച് ഫുട്ബോള്‍ താരം കരിം ബെന്‍സിമ വിരമിച്ച വാർത്ത ഫുട്‍ബോൾ ലോകത്തിന് ഞെട്ടലായി. 35-ാം ജന്മദിനത്തിലാണ് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുന്ന കാര്യം താരം ലോകത്തെ അറിയിച്ചത്. നിലവിലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരജേതാവായ ബെന്‍സിമ ലോകകപ്പിനുള്ള ടീമിൽ നിന്ന് പരിക്ക് കാരണമാ പുറത്തായിരുന്നു. ഇതിനിടയിൽ ബെൻസിമ ഫൈനൽ മത്സരം കളിക്കാൻ എത്തുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. തനിക്ക് താത്പര്യം ഇല്ല എന്നാണ് ബെൻസിമ ഇതിനോട് പ്രതികരിച്ചത്.

എന്തിരുന്നാലും ലോകകപ്പിന്റെ സമയത്ത് ബാധോച്ച പരിക്ക് അത്രത്തോളം ഗുരുതരം അല്ലായിരുന്നു എന്നും വേണ്ടി വന്നത് തിരിച്ചുവരാവുന്നതേ ഉള്ളായിരുന്നു എന്നുമുള്ളപ്പോൾ ബെൻസിമ വരേണ്ട എന്ന നിലപാടിലായിരുന്നു ഫ്രാൻസ് പരിശീലകൻ. ഇതിൽ താരം നിരാശയിലായിരുന്നു, പ്രത്യേകിച്ച് ഇത്രയും റെഡ് ഹോട്ട് ഫോമിൽ ഉള്ളപ്പോൾ.

2007-ലാണ് ബെന്‍സിമ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 97 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം നേടിയത് 37 ഗോളുകള്‍ ആണ്. എന്തിരുന്നാലും റയലിനായി കളിക്കുന്നത് ഇനിയും താരം തുടരും. ഈ സീസണിലും മികച്ച പ്രകടനം ആവര്തിക്കുനന്ന താരം റയലിനായി കൂടുതൽ കിരീടങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് പുനരാരംഭിക്കുന്ന സീസണിലേക്ക് ഉള്ള ഒരുക്കങ്ങൾ നടത്തുന്നത്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്