മറഡോണയാണ് ഗോട്ട് എന്ന് കരുതിയാണ് സ്വീകരണത്തിന് ആൾ വരാതിരുന്നത്, മെസിയെ പരിഹസിച്ച് റൊണാൾഡോയുടെ കൂട്ടുകാരൻ

ഞായറാഴ്ച അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടിയപ്പോൾ ലയണൽ മെസ്സി മറഡോണ എന്ന മരണമില്ലാത്ത ഇതിഹാസത്തിന് വേണ്ടി 36 വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം കിരീടം ജയിച്ച് ചരിത്രം രചിച്ചു. വലിയ കിരീട വിജയത്തിന് ശേഷം അതിഗംഭീര സ്വീകരണമാണ് ടീമിന് കിട്ടിയത്.

വിജയിച്ച അര്ജന്റീന ടീമിനെ കാണാൻ തെരുവുകളിൽ നാല് ദശലക്ഷം ആളുകൾ ഒത്തുകൂടി. എന്നിരുന്നാലും, പിയേഴ്സ് മോർഗൻ അതൊന്നും കണ്ടിട്ട് അത്ര മതിപ്പുളവായില്ല. ജനസംഖ്യയുടെ കാൽശതമാനം പോലും ആൾ പരിപാടിക്ക് എത്തിയില്ലെന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

15 ലക്ഷം ജനസംഖ്യ ഉള്ള നാട്ടിൽ ബാക്കിയുള്ള 11 ദശലക്ഷം ആളുകൾ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചതായി മോർഗൻ കൂട്ടിച്ചേർത്തു.

മോർഗൻ ട്വിറ്ററിൽ എഴുതിയത് ഇതാ:

“അപ്പോൾ? നഗരത്തിലെ ജനസംഖ്യ 15 മില്ല്യൺ ആണ് , ബാക്കിയുള്ളവർ മറഡോണയാണ് ഗോട്ട് എന്ന് കരുതിയാകും വീട്ടിൽ ഇരിക്കുന്നത്.” ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള മോർഗന്റെ ആരാധന കണക്കിലെടുക്കുമ്പോൾ, അദ്ദേഹം മെസ്സിയെ അവിടെയും ഇവിടെയും പരിഹസിക്കുന്നതിൽ അതിശയിക്കാനില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ