മെസ്സിയുമായി ഒരു ഉരസലുമില്ലെന്ന് നെയ്മര്‍ ; പി.എസ്.ജിയിലേക്ക് പോയത് അര്‍ജന്റീനാ താരത്തേക്കാള്‍ മികച്ചവനായിട്ടല്ല

ലിയോണേല്‍ മെസ്സിയുമായി ഒരു ഉരസലുമില്ലെന്നും ബാഴ്‌സിലോണയില്‍ നിന്നും പിഎസ്ജി യിലേക്ക് പോയത് മെസ്സിയേക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കാനല്ലെന്നും ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. മെസ്സിയെ ഏറെ ബഹുമാനിക്കുന്നയാളാണ് നെയ്മറെന്നും അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കി. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യൂമെന്ററിയിലാണ് വെളിപ്പെടുത്തല്‍.

”മെസിയെക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കുകയായിരുന്നില്ല പിഎസ്ജിയിലേക്ക് പോകുമ്പോള്‍ നെയ്മറുടെ ലക്ഷ്യം. മെസിയുടെ നിഴലില്‍ നിന്നും പുറത്തു കടക്കാന്‍ വേണ്ടിയും ആയിരുന്നില്ല.” ഡോക്യൂമെന്ററിയില്‍ മെസിയുടെ പിതാവ് പറഞ്ഞു. ബാഴ്‌സിലോണയില്‍ മെസ്സിയും സുവാരസുമായി കളിക്കുമ്പോഴായിരുന്നു നെയ്മര്‍ സ്‌പെയിന്‍ വിട്ട് ഫ്രാന്‍സിലേക്ക പോയത്.

നെയ്മര്‍ ബാഴ്സലോണ വിട്ടതിന്റെ കാരണം തങ്ങള്‍ക്കും അറിയില്ലെന്നാണ് മെസിയും ഡോക്യൂമെന്ററിയില്‍ പ്രതികരിക്കുന്നത്. നെയ്മറുടെ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നാണ് സുവാരസും പ്രതികരിക്കുന്നത്. ബാഴ്‌സിലോണയിലായിരിക്കെ പിഎസ്ജിയ്‌ക്കെതിരേ എംഎസ്എന്‍ സഖ്യം ഒരു വമ്പന്‍ വിജയവും നേടിയിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ