മെസിയുടെ പി.എസ്.ജി ഭാവി, നിർണായക റിപ്പോർട്ടുമായി ഫ്രഞ്ച് മാധ്യമപ്രവർത്തകൻ; ഭാവി ഇങ്ങനെ

നിലവിൽ പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള (പിഎസ്ജി) കരാറിന്റെ അവസാന മാസങ്ങളിലാണ് ലയണൽ മെസ്സി, ക്ലബ്ബുമായി മെസി ഇതുവരെ പുതിയ കരാർ ഒപ്പിട്ടില്ല. മെസിയെ എങ്ങനെ എങ്കിലും തങ്ങളുടെ ക്ലബ്ബിൽ പിടിച്ചുനിർത്തനം എന്നാണ് പി.എസ്.ജിയുടെ ആഗ്രഹം എങ്കിലും ക്ലബ്ബിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ കാരണത്തെ ക്ലബ് വിട്ടുപോകാൻ മെസി ആഗ്രഹിക്കുന്നു എന്ന് ചില റിപോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

മെസി- എംബാപ്പെ- നെയ്മർ എന്നിങ്ങനെ ലോകോത്തര താരങ്ങൾ ഒരു ടീമിൽ വരുമ്പോൾ അവർക്കിടയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മൂവർക്കും ഇടയിലുണ്ട്. മെസിയെ സംബന്ധിച്ച് സൗദിയിലെ ഏതെങ്കിലും ക്ലബ്ബിലേക്കോ അല്ലെങ്കിൽ ബാഴ്‌സയിലേക്കോ പോകാനാണ് താത്പര്യം എന്നാണ് റിപോർട്ടുകൾ സൂചിപ്പിച്ചത്.

L’Equipe ജേണലിസ്റ്റ് ഫ്ലോറന്റ് ടോർച്ചട്ട് ഇപ്പോൾ അർജന്റീനയുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് ഒരു പ്രധാന അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. മെസിയുടെ പിതാവ് ജോർജ് മെസി പി.എസ്.ജി ഉദാകളുമായി ഒരു ചർച്ചക്ക് ഒരുക്കം ആണെന്നാണ് റിപ്പോർട്ട് പറയുന്നത്. ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ആദ്യ പാദത്തിന് ശേഷമായിരിക്കും കൂടിക്കാഴ്ച.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ