ആ മത്സരം ഒരിക്കൽക്കൂടി നടത്തുക, ഞങ്ങളെ എല്ലാവരും കൂടി ചതിച്ചതാണ്: യുർഗൻ ക്ലോപ്

പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ ടോട്ടൻഹാമിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ലിവർപൂൾ പരാജയപ്പെട്ടിരുന്നത്. വിവാദങ്ങൾ നിറഞ്ഞ തീരുമാനങ്ങളാൽ സമ്പന്നമായ ഒരു മത്സരമായിരുന്നു അത്. ലിവർപൂൾ താരം നേടിയ ഗോൾ ഓഫ്‌സൈഡ് ആണെന്ന് വിധി വന്നിരുന്നു. എന്നാൽ പിന്നീട് ഈ മത്സരം അവസാനിച്ച ശേഷം ഈ തീരുമാനം തെറ്റിപോയെന്ന് വിധി വന്നിരുന്നു.

തങ്ങൾക്ക് സംഭവിച്ച തെറ്റിന് ആ മത്സരം നിയന്ത്രിച്ച റഫറിമാർ ലിവർപൂളിനോട് മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് മറ്റൊരു ആവശ്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നു. ആ മത്സരം വീണ്ടും നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ക്ളോപ്പ് പറഞ്ഞത് ഇങ്ങനെയാണ്:

” ഞാൻ വാർ റൂമിൽ അവർ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് ഒന്നും കേൾക്കാൻ ആഗ്രഹിക്കുന്നില്ല . അതിൽ വലിയ കാര്യമൊന്നുമില്ല. ആ ഗോൾ നമ്മൾ കണ്ടതാണ്. ഞങ്ങൾ ഗോൾ നേടിയിട്ടും നിങ്ങൾ അത് അനിവദിച്ചിട്ടില്ല. ഒരു പരിശീലകൻ എന്ന നിലയിൽ അല്ല,ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നു, മത്സരം വീണ്ടും നടത്തണം. പക്ഷേ അത് നിങ്ങൾ നടത്തില്ല എന്ന് എനിക്കറിയാം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

മത്സരം വീണ്ടും നടത്താനുള്ള സാധ്യത ഒന്നും ഇല്ലെങ്കിലും റഫറിമാർ വലിയ വിമർശനം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് നേരിടുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ