അവർ കാണിച്ചത് ശരിയായില്ല; ഇതിലും ഭേദം സർക്കസിൽ കളിക്കാൻ പോകുന്നതായിരുന്നു. തുറന്നടിച്ച് അർജന്റീന പരിശീലകനും സൂപ്പർ താരവും

ഇന്ന് നടന്ന കാനഡയുമായിട്ടുള്ള മത്സരത്തിൽ അര്ജന്റീന 2-0 ത്തിനു അവരെ തോൽപിച്ചെങ്കിലും മത്സരത്തിൽ ഒട്ടും സന്തോഷവാനല്ലാതെ ആണ് കോച്ച് ലയണൽ സ്കലോണി കളം വിട്ടത്. അത് അർജന്റീനൻ താരങ്ങളുടെ പ്രകടനം മോശം ആയത് കൊണ്ടല്ല. 7 മാസം മുൻപ് തന്നെ ഈ ഗ്രൗണ്ടിൽ കാനഡയുമായി മത്സരം ഉണ്ടെന്ന് അറിഞ്ഞതാണ് അർജന്റീനൻ ടീം, അവർ എതിർ ടീമിനെയും കളിക്കാൻ പോകുന്ന സ്ഥലത്തിന്റെ പറ്റിയും നന്നായി പഠിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ മാറി മറിഞ്ഞു. കളിക്ക് രണ്ട് ദിവസം മുൻപ് ഗ്രൗണ്ടിലെ പിച്ച് അവർ മാറ്റുകയും കളിക്കാർക്ക് വേണ്ട വിധത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുകയും ചെയ്തില്ല.

അർജന്റീനൻ കോച്ച് ലയണൽ സ്കലോണി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

” ഇന്നത്തെ മത്സരത്തിന്റെ കാര്യം 7 മാസം മുൻപേ ഞങ്ങൾ അറിഞ്ഞതാണ്, അതിനു അനുസരിച്ച് ഞങ്ങൾ കാര്യങ്ങൾ ക്രമീകരിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപ് വന്നു പിച്ച് മാറ്റിയപ്പോൾ ഞങ്ങൾ പ്രതീക്ഷ റിസൾട്ട് അതുണ്ടായില്ല. ഈ പിടിച്ച അറേബ്യൻ പിച്ചിനെക്കാൾ മോശം ആണ്. ഒരു ടൂർണമെന്റിൽ ഇങ്ങനെ ചെയ്യാൻ പാടില്ല”

മത്സരശേഷം അര്ജന്റീന താരം മാർട്ടിനെസ് പ്രതികരിച്ചത് ഇങ്ങനെ:

” ദുരന്തകാരമായ ഒരു പിച്ച് ആയിരുന്നു അവർ ഒരുക്കിയിരുന്നത്. സിന്തെറ്റിക് കോർട്ടിലെ പുല്ലിൽ അവർ സോട് ഘടിപ്പിച്ച് വെച്ചിരിക്കുകയാണ്. ബോൾ കാലിൽ കിട്ടുമ്പോൾ സർക്കസിൽ കളിക്കുന്ന പോലെ ആയിരുന്നു തോന്നിയത്. എത്രയൊക്കെ കഷ്ടപ്പാടുകൾ വന്നാലും ഞങ്ങൾ മുൻപോട്ടു തന്നെ പോയികൊണ്ടിരിക്കും”

ഇന്ന് നടന്ന മത്സരത്തിൽ അര്ജന്റീന 2-0 തിനാണ് കാനഡയെ തോല്പിച്ചത്. അടുത്ത അർജന്റീനയുടെ മത്സരം ജൂൺ 25 നു ചിലിയുമായിട്ടാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ