അങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ ലോകകപ്പ് വിജയത്തിന്, ഇങ്ങനെ ഒരു ആളായിരുന്നു ഗാരി; വെളിപ്പെടുത്തലുമായി ഹർഭജൻ

എംഎസ് ധോണിയുടെ ലോകകപ്പ് നേടിയ സിക്സറുകൾ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിന്റെ മറ്റൊരു തലത്തിലേക്കാണ് പറന്നിറങ്ങിയത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യ ലോക കിരീടം നേടിയതോടെ ചരിത്രം വഴിമാറി ലോകകപ്പ് വരാനിരിക്കുന്ന ഒരു പ്രതിസന്ധി ഘട്ടത്തിൽ, നായകൻ ധോണി കൂടുതൽ
ടെൻഷൻ അടുപ്പിക്കാതെ ടീമിനെ ഫിനിഷിംഗ് ലൈനിൽ കടത്തി.

വെറും 79 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ നിന്ന 91 റൺസ് – അതിലൊന്ന് നുവാൻ കുലശേഖരയുടെ പന്തിൽ കളി അവസാനിപ്പിച്ച സിക്സർ – അദ്ദേഹത്തിന്റെ മികച്ച കരിയറിലെ ഹൈലൈറ്റ്. ഗൗതം ഗംഭീറിനൊപ്പം നാലാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, ടീമിനെ പ്രതിസന്ധിയിൽ നിന്ന് ഉയർത്തി.

ഇന്ത്യയുടെ മഹത്തായ വിജയം ആഘോഷിക്കാൻ രാജ്യത്തുടനീളമുള്ള ആളുകൾ തെരുവിലിറങ്ങുമ്പോൾ വാങ്കഡെയിലെ ജനക്കൂട്ടം ആ കാഴ്ച കണ്ട് അങ്ങനെ നിന്നു . 1983-ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയിരുന്നു, 2011 വരെ അഭിമാനകരമായ ട്രോഫിയിൽ കൈ വയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്ന മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്, മത്സരത്തിന് മുമ്പ് ടീം മീറ്റിംഗ് നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തി, പരിശീലകൻ ഗാരി കിർസ്റ്റൺ കളിക്കാരോട് ‘ആസ്വദിക്കാൻ’ പറഞ്ഞു.

“പാകിസ്ഥാനെ തോൽപ്പിച്ച ശേഷം ഞങ്ങൾ ഫൈനൽ കളിച്ചപ്പോൾ കളിക്കാർക്ക് യാതൊരു സമ്മർദ്ദവും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ, ടീം മീറ്റിംഗ് ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒത്തുകൂടി, ഗാരി (കിർസ്റ്റൺ) പറഞ്ഞു — ‘ആസ്വദിക്കുക’. അത്രമാത്രം. മീറ്റിംഗ് ‘ആസ്വദിച്ചു’ അതിൽ കൂടുതൽ ഒന്നും ഇല്ല” ഹർഭജൻ സ്റ്റാർ സ്‌പോർട്‌സിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക